Don't Miss!
- Sports IPL 2024: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ റിഷഭ്; സ്ക്രിനില്‍ ബാറ്റുകൊണ്ട് അടിച്ചു! വീഡിയോ വൈറല്‍
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഐയുടെ ഓഡിയോ ലോഞ്ചിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ല
ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ വരെ ഞെട്ടിച്ചുകൊണ്ടാണ് വിക്രമം- ശങ്കര്‍ കൂട്ടുകെട്ടിന്റെ 'ഐ' എന്ന ചിത്രം വരുന്നത്. ചിത്രത്തില്‍ പ്രധാന വില്ലനായി സുരേഷ് ഗോപി എത്തുന്ന എന്നതായിരുന്നു മലയാളികളെ സംബന്ധിച്ച സന്തോഷ വാര്‍ത്ത.
പക്ഷെ ചിത്രത്തിന്റെ ടീസര്‍ റിലീസയാപ്പോള് അതില്‍ സുരേഷ് ഗോപിയുടെ അഭാവം ചെറുതായെങ്കിലും നമ്മളെ വേദനിപ്പിച്ചു. ഒടുവില്‍ ടീസര്‍ മുറിച്ചു പരിശോധിച്ചപ്പോള്‍ ഒരു ആക്ഷന്‍ രംഗത്ത് സുരേഷ് ഗോപിയെ വിക്രം ചവിട്ടി മെതിക്കുന്ന രംഗമെങ്കിലും കണ്ട് മലയാളികള്‍ ആശ്വസിച്ചു.
ഇപ്പോഴൊരു സംശയം, ചിത്രത്തിന്റെ ടീസറില്‍ മനപ്പൂര്‍വ്വം സുരേഷ് ഗോപിയുടെ രംഗം ഉള്പ്പെടുത്താഞ്ഞിട്ടാണോ. അങ്ങനെ ചോദിക്കാന്‍ കാരണവുമുണ്ട്. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വസ്നെഗറിനെ വരെ വിളിച്ച് ആഘോഷമാക്കി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ലത്രെ!.
അണിയറപ്രവര്‍ത്തകരുമായുള്ള ചെറിയ അഭിപ്രായവ്യത്യാസമാണ് ക്ഷണിക്കാത്തതിന് കാരണമെന്നാണ് പറയപ്പെടുന്നത്. അര്‍നോള്‍ഡിനെ വരെ ക്ഷണിച്ച ചടങ്ങില്‍ ചെറിയൊരു അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സുരേഷ് ഗോപിയെപോലൊരു മലയാളത്തിന്റെ വലിയ നടനെ ക്ഷണിക്കാത്തത് മോശമായിപ്പോയി.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്