Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സല്മാന്ഖാന് പക്ഷപാതം കാണിച്ചെന്ന് 'ബിഗ് ബോസ്' മത്സരാര്‍ത്ഥി
ബോളിവുഡ് മസില്മാന് സല്‍മാന്‍ഖാനെതിരെ ആരോപണങ്ങളുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രംഗത്ത്. പ്രശസ്ത റിയാലിറ്റി ഷോ ബിഗ് ബോസിന്റെ അവതാരകനായ സല്മാന് ഖാനെ വിമര്‍ശിച്ചാണ് പരിപാടിയില്‍ നിന്നു പുറത്തായ നടന് പുനീത് വിശിഷ്ട് എത്തിയത്.
സല്മാന് ഖാന് മത്സരാര്‍ത്ഥികളോട് പക്ഷപാതം കാണിച്ചുവെന്നാണ് പുനീതിന്റെ ആരോപണം. മത്സരാര്‍ത്ഥി മന്ദന കരിമിയുടെ വശീകരണത്തില്‍ സല്മാന് ഖാന് വീണുപോയെന്നും പുനീത് പറയുന്നു. അവളുടെ സൗന്ദര്യം മാത്രമാണ് സല്മാന് ഖാന് കാണുന്നത്. അവള് എന്തു ചെയ്യുന്നുവെന്നതിനെക്കുറിച്ച് സല്മാന് വിലയിരുത്തുന്നില്ലെന്നും പുനീത് പ്രതികരിച്ചു.
ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞു കാണിക്കുകയാണ് അവള് ചെയ്യുന്നത്. മന്ദനയോട് മത്സരാര്‍ത്ഥികള്‍ മോശമായി പെരുമാറി എന്നുള്ള ആരോപണത്തില്‍ സല്മാന് മത്സരാര്‍ത്ഥികളെ ശാസിച്ചിരുന്നു. മന്ദന വിദേശിയാണെന്നു പറഞ്ഞതു പോലും സല്മാന്ഖാന് അത്ര ദഹിച്ചിരുന്നില്ലെന്നും പുനീത് പറയുന്നു.
കിങ് ഖാന് ഷാരൂഖിനെയും സല്മാന് ഖാനെയും നൃത്തം പഠിപ്പിച്ച താരമാണ് പുനീത് വിശിഷ്ട്. എല്ലാ മത്സരാര്‍ത്ഥിയെയും ഒരുപോലെ കാണാന്‍ സല്മാന് ഖാന് കഴിയുന്നില്ലെന്നാണ് പുനീത് പറഞ്ഞത്. തനിക്ക് പരാതിയില്ല, പല കാര്യങ്ങളും തിരിച്ചറിഞ്ഞുവെന്നും താരം പറയുന്നു.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'