Don't Miss!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Sports IPL 2024: കണക്കുവീട്ടാന്‍ സിഎസ്കെ, ജയം തുടരാന്‍ ലഖ്നൗ- ടോസ് 7 മണിക്ക്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സല്‍മാനെ കാണാന്‍ ഒരു വിഐപി ആരാധകന്
മത്സരം കഴിഞ്ഞ് ഇന്ത്യയുടെ വിജയാരവങ്ങളും കഴിഞ്ഞ് സല്മാന് കിടക്കാനൊരുങ്ങുമ്പോഴായിരുന്നു അതിഥികളുടെ രംഗപ്രവേശം, വിശിഷ്ടരായ അതിഥിയെ എങ്ങനെ സല്‍ക്കരിക്കണമെന്നറിയാതെ സല്മാന് ശരിയ്ക്കും കുഴങ്ങിപ്പോയി. അര്‍ദ്ധരാത്രിയില്‍ കയറിവന്നത് ആരെന്നല്ലേ, കോണ്‍ഗ്രസിലെ ജൂനിയര്‍ താരം സാക്ഷാല്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ദക്ഷിണ മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിന്ന് സ്വയം കാറോടിച്ചാണ് രാഹുല്‍ഗാന്ധിയും സുഹൃത്തുക്കളും ഇഷ്ടതാരത്തെ കാണാനെത്തിയത്. അതിഥികള്‍ക്ക് എന്ത് നല്കി സ്വീകരിക്കുമെന്നറിയാതെ സല്മാന് ഒരു നിമിഷം പതറി.
ഭക്ഷണം കഴിച്ച് വന്നതാണെന്നും ഇനിയും വേണ്ടെന്നും രാഹുല്‍ പറഞ്ഞതോടെ സല്മാന് അവര്‍ക്ക് ശീതളപാനീയം നല്കി. മുംബയ് സൗത്തില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം പി മിലിന്ദ് ദിയോരയാണ് രാഹുല്‍ഗാന്ധിയെ സല്‍മാന്‍ഖാന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അല്‍പ്പനേരത്തെ കുശലം പറച്ചിലിന് ശേഷം രാഹുലും സംഘവും മടങ്ങി.
ഏറെ നാളായി സല്‍മാന്‍ഖാനെ നേരില്‍ കാണണമെന്ന ആഗ്രഹത്തിലായിരുന്നുവത്രേ രാഹുല്‍ഗാന്ധി. സല്‍മാന്റെ ഹിറ്റ് ചിത്രം ദബാംഗ് കണ്ടതുമുതല്‍ താരത്തെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നുവത്രേ രാഹുല്‍. സല്‍മാന്‍ഖാനും രാഹുലിന്റെ ഒരു ഫാനാണ്. അതായത് സല്ലുവിന് ഏറെ ഇഷ്ടമുള്ള രാഷ്ട്രീയനേതാവ്.
അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുള്ള രാഹുലിന്റെ വരവ് തന്നെ വിസ്മയിപ്പിച്ചുവെന്ന് നാല്‍പ്പത്തിനാലുകാരനായ സല്മാന് പറഞ്ഞു.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'