Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ബട്ടന് അഴിക്കല്‍: അക്ഷയ് മാപ്പു പറഞ്ഞു
മാര്‍ച്ച് 30ന് നടന്ന പരിപാടിക്കിടെ റാമ്പില്‍ നിന്നും കാണികള്‍ക്കിടയിലേയ്ക്ക് ഇറങ്ങിവന്ന് ഭാര്യ ട്വിങ്കിളിനടുത്തെത്തുകയും ട്വിങ്കിള്‍ അക്ഷയ് യുടെ ജീന്‍സിന്റെ കുടുക്കഴിയ്ക്കുന്ന രീതിയില്‍ കാണിക്കുകയും ചെയ്ത തമാശ വിവാദമായിരുന്നു.
ലൈവ് ആയി സംപ്രേഷണം ചെയ്ത ഈ പരിപാടി ടിവിയിലൂടെ പലരും കണ്ടിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ അനില്‍ നായര്‍ അക്ഷയ് യ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ തെളിവായി ഷോയുടെ ഫോട്ടോയും വീഡിയോയും ഇദ്ദേഹം ഹാജരാക്കിയിരുന്നു.
അക്ഷയ് യ്ക്കെതിരെയുള്ള കേസില്‍ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യാനിരിക്കെയാണ് അദ്ദേഹം ക്ഷമചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രവൃത്തികൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ താനതില്‍ ക്ഷമചോദിക്കുന്നുവെന്നും താന്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും കേസ് ഒതുക്കാനായി അക്ഷയ് ബുദ്ധിപൂര്‍വ്വം ഒരു നീക്കം നടത്തിയിരിക്കുകയാണെന്നാണ് ബോളിവുഡ് ഒട്ടുക്കുമുള്ള സംസാരം. കാരണം പൊതുവേദിയില്‍ അശ്ലീലം കാണിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ചില നിയമവിദ്ഗ്ധര്‍ അക്ഷയെയും ഭാര്യയെയും ഉപദേശിച്ചിട്ടുണ്ടത്രേ. അതുകൊണ്ട് ക്ഷമ പറഞ്ഞ് തടിതപ്പാനുള്ള ശ്രമമാണിതെന്നാണ് പറയുന്നത്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'