Don't Miss!
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
സല്മാന് നിഷ്കളങ്കന്: സിദ്ദിഖ്
ബോര്ഡിഗാഡിലെ നായകന് ഇത്തരത്തിലൊരു ഭാവമാണ് വേണ്ടതെന്നും അതുകൊണ്ടുതന്നെയാണ് ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിലേയ്ക്ക് സല്‍മാനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍ സല്‍മാന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതാണ്. മറ്റുതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവുന്നു-സിദ്ദിഖ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തില്‍ ദിലീപ്നയന്താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ബോഡിഗാര്‍ഡ് മികച്ച വിജയമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യാന്‍ സിദ്ദിഖ് തീരുമാനിച്ചത്.
കാവലന് എന്ന പേരില്‍ ബോഡിഗാര്‍ഡ് തമിഴില്‍ എടുത്തപ്പോള്‍ വിജയും അസിനുമായിരുന്നു പ്രധാന
വേഷങ്ങള്‍ ചെയ്തത്. പൊങ്കലിന് റീലാസായ ചിത്രം തമിഴകത്തും വന്‍വിജയമായിരുന്നു. അവസാനചിത്രങ്ങള്‍ വിജയിക്കാത്തതിനാല്‍ പ്രതിസന്ധിയിലായ വിജയ്ക്ക് തികച്ചുമൊരാശ്വാസമായിരുന്നു കാവലന്റെ വിജയം.
ഇപ്പോള്‍ ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ് ചിത്രീകരണം പുരോഗമിക്കുകയാണ്. പൂനെ, മുംബയ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കരീനകപൂറാണ് ചിത്രത്തില്‍ സല്‍മാന്‍ഖാന്റെ നായിക. അതിനുശേഷം ബോഡിഗാര്‍ഡ് തെലുങ്കിലും ചിത്രീകരിക്കും. സിദ്ദിഖ് തന്നെയാണ് തെലുങ്ക്പതിപ്പിന്റെയും സംവിധായകന്.
-
അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി