Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഷോലെ 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഷോലെ 40 വര്‍ഷം പൂര്‍ത്തിയാവുന്നു. സ്വാതന്ത്ര്യദിനത്തില്‍ വെള്ളിത്തിരയില്‍ എത്തിയ ചിത്രം പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നു.
1975 ഓഗസ്റ്റ് 15നണ് ഷോലെ റിലീസ് ചെയ്തത്. ഭാഷാഭേദമില്ലാതെ ഷോലെ ഇന്നും എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ് ഷോലെ. 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഷോലെയുടെ മാറ്റ് കുറയുന്നില്ല.
തിരക്കഥാകൃത്തുക്കളായ സലിംഖാന്റെയും ജാവേദ് അക്തറിന്റെയും തൂലികയില്‍ പിറന്ന ഒരു കൊച്ചു കഥ സിനിമാസങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതി.സിനിമാ പ്രേമികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്ക്കുന്ന ഷോലെയിലെ പ്രധാന കഥാപാത്രങ്ങളായ വീരുവിനേയും ജയ് നെയും അനശ്വരമാക്കിയത് അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയുമാണ്.
അംജത് ഖാന്, സഞ്ജീവ് കുമാര്‍, ഹേമമാലിനി, ജയ ബച്ചന് എന്നിവര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ഷോലെയുടെ സംവിധായകന് രമേഷ് സിപ്പിയാണ്. സിനിമ തീയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ ആഴ്ച തണുത്ത പ്രതികരണം. പതിയെ ഷോലെയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീടുള്ളത് ചരിത്രം. മുംബൈ മിനര്‍വ തീയറ്ററില്‍ അടക്കം 5 വര്‍ഷം തുടര്‍ച്ചയായി ഓടി ഷോലെ പുതിയ ചരിത്രമെഴുതി. കഴിഞ്ഞ വര്‍ഷം ത്രീഡിയില്‍ ഷോലെ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'