Don't Miss!
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
രജനികാന്തിനൊപ്പം ഒരു സിനിമ തന്റെ ആഗ്രഹമായിരുന്നുവെന്ന് അക്ഷയ് കുമാര്‍
എന്തിരന് രണ്ടാം ഭാഗത്തില്‍ ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ വില്ലനായി എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് രജനികാന്തിന്റെ പ്രതിനായക വേഷം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ രജനിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴയിയുന്നതിന്റെ സന്തോഷത്തിലാണ് അക്ഷയ് കുമാര്‍. ഇതുപോലെ ഒരു അവസരം കിട്ടുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്ന് അക്ഷയ് കുമാര്‍ പറയുന്നു.
അക്ഷയ് കുമാറിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നതിന് മുമ്പ് അമിതാ ബച്ചനെ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നുവത്രേ. സംവിധായകന് ശങ്കറാണ് ചിത്രത്തിലേക്ക് ബച്ചനെ ക്ഷണിച്ചത്. എന്നാല്‍ തന്റെ സുഹൃത്തായ രജനികാന്ത് വേണ്ടന്ന് പറഞ്ഞു. ഞാന്‍ വില്ലനായി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും രജനികാന്ത് പറഞ്ഞതായി അടുത്തിടെ ബച്ചന് അടുത്തിടെ മാധ്യമത്തിന് നല്കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഐയിലെ നായിക എമി ജാക്സണാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. എ ആര് റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 2010ലാണ് എന്തിരന്റെ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായ് ആയിരുന്നു രജനികാന്തിന്റെ നായിക വേഷം അവതരിപ്പിച്ചത്.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി