Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഷാറൂഖാനൊപ്പമുള്ള അഭിനയത്തെ കുറിച്ച് നടി അനുഷ്ക ശര്‍മ്മ
ഷാറൂഖിനൊപ്പമുളള അനുഷയുടെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ദി റിങ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ബോളിവുഡിലെ കിങ് ഖാന് ഷാറൂഖാനെ കുറിച്ച് ബോളിവുഡ് താരങ്ങളുള്പ്പെടെയുളളവര്ക്ക് പൊതുവില്‍ നല്ല അഭിപ്രായമാണ് നടന്റെ കൂടെ പ്രവര്ത്തിക്കുകയെന്നാല് അത് നല്ല ഒരനുഭവമാവുമെനനാണ് ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ പറായാറ്.നടി അനുഷ്ക ശര്യ്ക്കും മറിച്ചൊരഭിപ്രായമില്ല. ഷാറൂഖിനൊപ്പമുള്ള ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് അനുഷ്ക്ക.
ഷാറൂഖിനൊപ്പമുളള അനുഷയുടെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ദി റിങ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിനു മുന്‍പ് ജബ് തക് ഹെ ജാന്‍, റബ് നെ ബനാദെ ജോടി എന്നീ ചിത്രങ്ങളില്‍ ഇരുവരുമായിരുന്നു മുഖ്യ വേഷത്തിലെത്തിയത്.
ആലിയ ഷാറൂഖ് ചിത്രം ഡിയര്‍ സിന്ദഗി ആദ്യ ദിവസം തന്നെ 10 കോടി വരെ നേടുമെന്ന് ബോക്സോഫീസ് പ്രവചനം
രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ഷാറൂഖിനൊപ്പമുള്ള പ്രവര്‍ത്തനത്തെ അനുഷ്ക 'അമേസിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്.ദി റിങിന്റെ ചിത്രീകരണത്തിനായി മാസങ്ങളോളം തങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നെന്നും കളിചിരി തമാശകള്‍ നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നുമാണ് അനുഷ്ക പറയുന്നത്.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'