Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
അവസാനമായി ഓം പുരിയെത്തിയത് ജംഗിള്‍ബുക്കിലെ ബഗീരയുടെ ശബ്ദത്തില്‍ ..
ബോളിവുഡിലെ അഭിനയ പ്രതിഭ മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് അന്തരിച്ച പ്രശസ്ത നടന് ഓം പുരി.
ബോളിവുഡിലെ അഭിനയ പ്രതിഭ മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് അന്തരിച്ച പ്രശസ്ത നടന് ഓം പുരി. ഒട്ടേറെ ചലച്ചിത്രങ്ങള്‍ക്ക് ഓം പുരി തന്റെ ഗംഭീര ശബ്ദം നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഓംപുരിയുടെ ശബ്ദം പ്രേക്ഷകര്‍ കേട്ടത് ഹോളിവുഡ് സംവിധായകന് ജോണ്‍ ഫവ്ര്യു ഒരുക്കിയ ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്കിന്റെ ഹിന്ദി പതിപ്പിലൂടെയായിരുന്നു.
ചിത്രത്തില്‍ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കിയത് ഓം പുരിയാണ്. സിനിമയുടെ ഹോളിവുഡ് പതിപ്പില്‍ ഇതേ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെന്‍ കിങ്സ്ലിയായിരുന്നു. 1982ല്‍ പുറത്തിറങ്ങിയ പ്രശ്സത ചിത്രം ഗാന്ധിയില്‍ ബെന്കിങ്സ്ലിയും ഓം പുരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
അന്ന് രാജ്യദ്രോഹി; ഇന്ന് ഓംപുരിയ്ക്ക് ബോളിവുഡിന്റെ അനുശോചനവും !!
നാടക ലോകത്ത് നിന്നാണ് ഓം പുരി സിനിമയില്‍ എത്തുന്നത്. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട് വല്‍ എന്ന മറാത്തി സിനിമയാണ് ആദ്യ ചിത്രം. വാണിജ്യ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ ഭാഗമായ നടന് അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് വിട വാങ്ങിയത്.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ