Don't Miss!
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് നായകന്റ വാക്കുകള്‍...
ഷോലെ എന്ന ചിത്രത്തില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രത്തെ പോലെ വളരെ ഊര്‍ജ്ജ്വസ്വലയായ പെണ്‍കുട്ടിയുടെ റോളായിരുന്നു ജയലളിതയ്ക്കു ലഭിച്ചത്
കന്നട തമിഴ് സിനിമകളില്‍ മാത്രമല്ല ബോളിവുഡ് സിനിമയിലും ജയലളിത അഭിനയിച്ചിണ്ട്. ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് ചിത്രമായിരുന്നു ഇസ്സത്. 1968 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
ധര്‍മ്മേന്ദ്രയായിരുന്നു ചിത്രത്തിലെ നായകന്. ഇസ്സത്തില്‍ തന്റെ നായികയായെത്തിയ ജയലളിതയെ ഓര്‍ക്കുകയാണ് ധര്‍മ്മേന്ദ്ര .വളരെ ശാന്തമായ പ്രകൃതമായിരുന്നു ജയലളിതയ്ക്ക്. ജോലിയില്‍ മാത്രം ശ്രദ്ധേകേന്ദ്രീകരിച്ചിരിക്കുന്ന സെറ്റില്‍ വളരെയൊന്നും സംസാരിക്കാത്ത പെണ്‍കുട്ടിയായിരുന്നു ജയലളിതയെന്നാണ് ധര്‍മ്മേന്ദ്ര പറയുന്നത്.
പര്‍ദ്ദയിട്ട് സിനിമകാണാന്‍ പോയ കാലം.. ജയലളിതയുമായുണ്ടായിരുന്ന ഗാഢ സൗഹൃദത്തെ ഓര്‍ത്ത് നടി ഷീല
ഷോലെ എന്ന ചിത്രത്തില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രത്തെ പോലെ വളരെ ഊര്‍ജ്ജ്വസ്വലയായ പെണ്‍കുട്ടിയുടെ റോളായിരുന്നു ജയലളിതയ്ക്കു ചിത്രത്തില്‍ ലഭിച്ചതെന്നും ധര്‍മ്മേന്ദ്ര പറയുന്നു