Don't Miss!
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
നഗരങ്ങളില്‍ ജനിയ്ക്കുന്ന പുതിയ കാഴ്ചസംസ്കാരം
നഗരങ്ങളിലെ ചിലതിയറ്ററുകളും ഷോപ്പിംഗ് മാളുകളും വിവാഹമണ്ഡപങ്ങളുമായി മാറുകയുണ്ടായി. പുതിയ മള്‍ട്ടിപ്ളക്സ് തിയറ്റര്‍ സങ്കല്പം കൊച്ചിയുടെ വളര്‍ച്ചയ്ക്കൊപ്പം യാഥാര്‍ത്ഥ്യമായപ്പോള്‍ ഇതര നഗരങ്ങളും അതില്‍ പുതിയ സാധ്യത കണ്ടെത്തി.
തകര്‍ന്നു കൊണ്ടിരിക്കുന്ന മലയാളസിനിമ വ്യവസായത്തിന് പുതിയ തിയറ്റര്‍ സംസ്ക്കാരം എത്രകണ്ട് ഗുണം ചെയ്യുമെന്ന് പറയാന്‍ കഴിയില്ല. ഇവിടെ സിനിമകള്‍ക്ക് വലിയ വേരോട്ടമുള്ളത് നഗരജീവിതത്തിനു പുറത്താണ്. നാട്ടിന്‍പുറത്തുകാരും റിലീസിംഗ് ദിവസം ഇഷ്ട സിനിമകള്‍ കാണാന്‍ നഗരത്തെ ആശ്രയിക്കുകയാണ് പതിവ്. ക
കാരണം വൈഡ്റിലീസിംഗ് ഉള്ള ചിത്രങ്ങള്‍ക്കുപോലും ഒരുപാട് ദൂരപരിമിതികളുണ്ട്. 50 മുതല്‍ 200 പേരെ വരെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ അത്യാധുനിക മള്‍ട്ടിപ്ളക്സുകളില്‍ സിനിമ യഥാര്‍ത്ഥ ക്വാളിറ്റിക്കനുസരിച്ച് കാണാമെങ്കിലും സാധാരണക്കാരുടെ കാഴ്ചയ്ക്ക്
തടയിടുന്നത് പ്രധാനമായും ടിക്കറ്റ് നിരക്കുതന്നെയാണ്.
വെള്ളി, ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ 150-200 രൂപ നിരക്കിലാണ് മള്‍ട്ടിപ്ളക്സുകള്‍ പ്രവേശനം നല്‍കുന്നത്. മറ്റ് ദിവസങ്ങളില്‍ 80-150 രൂപ നിരക്കിലും. ചില തിയറ്ററുകളില്‍ കൊറിയ്ക്കാനും കുടിയ്ക്കാനും എന്തെങ്കിലുമൊക്കെ കിട്ടും.
വലിയ ഷോപ്പിംഗ് മാളുകളോടനുബന്ധിച്ചാണ് മള്‍ട്ടിപ്ളക്സുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ തുടങ്ങി വെച്ച തിയറ്റര്‍ സമുച്ചയങ്ങള്‍ക്ക് തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, ചാലക്കുടി, ചങ്ങനാശ്ശേരിയുമൊക്കെ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
ചെറിയ തിയറ്ററുകള്‍ കൂടുതല്‍ ഗുണകരമാവുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും സിനിമയുടെ പ്രകടമായ ആകര്‍ഷകത്വം വല്ലാതെ ഒതുങ്ങിപോവുകയാണ് എന്ന് തീര്‍ച്ച. നിലവിലുള്ള തിയറ്ററുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കികൊണ്ട് പ്രദര്ശനസൗകര്യങ്ങള് വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ സിനിമയില്‍ നിന്ന് ഒഴിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി