Don't Miss!
- News ഈ രാശിക്കാരാണോ? സുവര്ണനേട്ടങ്ങള് തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
ജനങ്ങള്‍ ശ്രദ്ധിച്ചതും ശ്രദ്ധിക്കാതെ പോയതുമായ ഒത്തിരി യഥാര്‍ത്ഥ ജീവിതങ്ങള്‍ സിനിമയിലൂടെ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. സച്ചിന്റെയും ധോണിയുടെയുമൊക്കെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു.
അങ്ങനെ മലയാളത്തിന് പരിചയമുള്ള ഒത്തിരി കഥാപാത്രങ്ങളെ, ചരിത്രത്തില്‍ ഇടം നേടിയവരെ പൃഥ്വിരാജ് തന്നിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ മൊയ്തീന് ശേഷം നജീബിനെയും. പൃഥ്വിയിലൂടെ പ്രേക്ഷകര്‍ കണ്ട ആ യഥാര്‍ത്ഥ ജീവിതങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
1970 കളിലെ നെക്സല്‍ പശ്ചാത്തലം ആസ്പദമാക്കിയാണ് മധുപാല്‍ തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം. നെക്സല്‍ വര്‍ഗീസ് എന്ന ജീവിച്ചിരുന്ന കഥാപാത്രത്തെ നക്സല്‍ വര്‍ഗീസായി പൃഥ്വി അവതരിപ്പിച്ചു
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
യാഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമി പറയുന്നത്. 16 നൂറ്റാണ്ടിലെ കേരളത്തിലെ പോര്‍ച്ചുഗീസ് ക്രൂരതകളായി സിനിമയില്‍ കാണിക്കുന്ന രംഗങ്ങളൊക്കെ യാതാര്‍ത്ഥ സംഭവങ്ങളാണ്. ഇതില്‍ പൃഥ്വി അവതരിപ്പിച്ച ചിറക്കല്‍ കേളു നായരും ജീവിച്ചിരുന്ന പോരാളിയാണ്
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
മലയാള സിനിമയുടെ പിതാവായി പൃഥ്വി എത്തിയ ചിത്രമാണ് സെല്ലുലോയിഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രം റിലീസായപ്പോള്‍ മലയാളികള്‍ക്ക് ബോധ്യമായി, ഇന്ന് മലയാള സിനിമയില്‍ ജെ സി ഡാനിയലിനെ അവതരിപ്പിക്കാന്‍ പൃഥ്വിയോളം യോഗ്യനായ മറ്റൊരു നടനില്ല എന്ന്
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
ഒടുവില്‍ പൃഥ്വി എത്തിയത് ബിപി മൊയ്തീന് ആയിട്ടാണ്. 60 കളില്‍ കോഴിക്കോട്ടെ മുക്കത്ത് സംഭവിച്ച യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മൊയ്തീന് എന്ന കഥാപാത്രം യഥാര്‍ത്ഥമാണ്. കഥയിലെ നായിക കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു.
മൊയ്തീന് മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ബെന്യാമിന് ആടുജീവിതം എന്ന നോവലിലൂടെ പറഞ്ഞത്. ആ കഥയെ സിനിമയാക്കുമ്പോള്‍ നായകനാകുന്നത് പൃഥ്വിയാണ്
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'