Don't Miss!
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അബുവിന് പിന്നാലെ ഡാം 999നും പുറത്ത്
മാര്ട്ടിന് സ്കോര്‍സെസിയുടെ ത്രീഡി ചിത്രമായ ഹ്യൂഗൊയ്ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷന് ലഭിച്ചത്. പതിനൊന്നു നോമിനേഷനുകള്‍ ഹ്യൂഗൊയ്ക്കു ലഭിച്ചു. 10 നോമിനേഷനുകളുമായി നിശബ്ദ ചിത്രമായ ദ് ആര്‍ട്ടിസ്റ്റ് തൊട്ടുപിന്നില്‍ നില്ക്കുന്നു.
മികച്ച ചിത്രം, മികച്ച സംവിധായകന് എന്നീ നോമിനേഷനുകള്‍ ഹ്യൂഗൊയ്ക്കു ലഭിച്ചു. ദ് ആര്‍ട്ടിസ്റ്റിനും മികച്ച ചിത്രത്തിനുള്ള നോമിനേഷനുണ്ട്. കൂടാതെ മികച്ച സംവിധായകന്, നടന് , നടി എന്നീ നോമിനേഷനുകളും ഈ ചിത്രത്തിനുണ്ട്.
ഗാരി ഓള്‍ഡ് മാന്‍, ബ്രാഡ് പിറ്റി എന്നിവര്‍ക്കും മികച്ച നടനുള്ള നോമിനേഷന് ലഭിച്ചിട്ടുണ്ട്. മെര്ലിന് മണ്‍റോയായി തകര്‍ത്തഭിനയിച്ച മൈക്കലേ വില്യംസ്, ഗ്ലെന്‍ ക്ലോസ്, വയോള ഡേവിസ്, റൂണി മാരാ എന്നിവരാണ് ഓസ്കാര്‍ പുരസ്കാരത്തിനായി മത്സരിയ്ക്കുന്ന നടിമാരില്‍ ശ്രദ്ധേയര്‍.
ദ് ഹെല്പ്, മണി ബോള്‍സ്, വാര് ഹോഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ആറു നോമിനേഷനുകള്‍ വീതമുണ്ട്. ലോസ് ഏന്‍ജലസ് ബവെര്‍ലി ഹില്‍സിലെ സാമുവല്‍ ഗോള്‍വിന്‍ തീയെറ്ററില്‍ ടോം ഷെറാക്കും ജനിഫര്‍ ലോറന്‍സും ചേര്‍ന്നാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26നാണ് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടക്കുക.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ