Don't Miss!
- Sports T20 World Cup: ലോകകപ്പ് കണ്ടാരും പനിക്കണ്ട! യോഗ്യന്‍ പന്ത് തന്നെ; പിന്തുണച്ച് ദാദയും പോണ്ടിംഗും
- Automobiles മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- Lifestyle 18 മാസം കൊണ്ട് 108 കിലോ കുറച്ചത് വെറുതേയായി; വീണ്ടും തടി കൂടി ആനന്ദ് അംബാനി; കാരണം ഇത്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
മണിയന്‍പിള്ള രാജു വഴിയാണ് പാവടയുടെ സംവിധായകന് ജി മാര്‍ത്താണ്ഡന്‍ സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ഛോട്ടാ മുമ്പൈ എന്ന ചിത്രത്തിലൂടെ. ഛോട്ടാ മുമ്പൈയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സംവിധായകന് അന്‍വര്‍ റഷീദിനോട് മണിയന്‍പിള്ള രാജു പറഞ്ഞുവത്രേ. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു അസിസ്റ്റന്റിനെ ഞാന്‍ നിര്‍ദ്ദേശിക്കാം. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എടുത്തോളൂ. അങ്ങനെയാണ് മാര്‍ത്താണ്ഡന്‍ സിനിമയില്‍ എത്തുന്നത്.
2013ല്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. ചിത്രത്തിന്റെ വിജയത്തോട് കൂടിയാണ് മാര്‍ത്താണ്ഡന്‍ രണ്ടാമത്തെ ചിത്രമായ അച്ഛാദിന്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. പക്ഷേ ചിത്രം പൂര്‍ണ പരാജയവുമായി. എന്നിട്ടും മാര്‍ത്താണ്ഡന്റെ കൈയില്‍ തന്നെ പാവടയുടെ സംവിധാനം ഏല്‍പ്പിച്ചു. അതിന് കാരണമുയണ്ടായിരുന്നു. മണിയന്‍പിള്ള രാജു പറയുന്നു. തുടര്‍ന്ന് വായിക്കൂ...
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
നിസാര്‍ സംവിധാനം ചെയ്യുന്ന ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് താന്‍ ആദ്യമായി മാര്‍ത്താണ്ഡനെ കാണുന്നത്. എല്ലാം വൃത്തിയായി ചെയ്യാന്‍ മനസ് കാണിക്കുന്ന ഒരു അസോസിയേറ്റ് ഡയറക്ടറായി.
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
അന്‍വര്‍ റഷീദ് ഛോട്ടാ മുമ്പൈ ചെയ്യുന്ന സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി മാര്‍ത്താണ്ഡനെ താന്‍ നിര്‍ദ്ദേശിച്ചു.
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
ഛോട്ടാ മുമ്പൈയ്ക്ക് ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ മാര്‍ത്താണ്ഡന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, സ്വതന്ത്ര്യനായി നിങ്ങള്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ നിര്‍മ്മാണം ഏറ്റെടുത്തോളാം. മാര്‍ത്താണ്ഡന്‍ അത് സമ്മതിക്കുകെയും ചെയ്തു.
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സംവിധാനം ചെയ്തു. ചിത്രം വന്‍ വിജയമായതോടെ പുതിയ ചിത്രത്തിലേക്കും കടക്കാന്‍ മാര്‍ത്താണ്ഡന്‍ തീരുമാനിച്ചു.
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ വിജയത്തിന് ശേഷം അച്ഛാദിന്‍ ഒരുക്കുമ്പോള്‍, പെട്ടന്നൊരു ചിത്രം വേണോ എന്ന് ചോദിച്ചിരുന്നു. പക്ഷേ മാര്‍ത്താണ്ഡന്റെ ആഗ്രഹം കൂടിയായിരുന്നു, മമ്മൂട്ടിയെ വച്ച് മറ്റൊരു ചിത്രം.
മമ്മൂട്ടിയുടെ അച്ഛാദിന്‍ പൊട്ടിയിട്ടും മാര്‍ത്താണ്ഡനെ സംവിധാനം ഏല്‍പ്പിച്ചതിന് കാരണമുണ്ടായിരുന്നു
പൃഥ്വിരാജിനെ നായകാനാക്കി പാവാട ഒരുക്കുമ്പോള്‍ ക്രൂവിലുള്ള പലരും ചോദിച്ചിരുന്നു, മാര്‍ത്താണ്ഡന്റെ കൈയ്യില്‍ സംവിധാനം ഏല്‍പ്പിച്ചാല്‍ ശരിയാകുമോ എന്ന്. പക്ഷേ അന്ന് ഞാന്‍ മാര്‍ത്താണ്ഡന്‍ നല്കിയ വാക്കായിരുന്നു എനിക്ക് പാലിക്കേണ്ടത്. മണിയന് പിള്ള രാജു പറയുന്നു. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!