Don't Miss!
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Automobiles മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
കളിയാക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു: നമിത പ്രമോദ്
നമിത പ്രമോദിന് ഇപ്പോള്‍ മലയാളത്തില്‍ നല്ല കാലമാണ്. ഒടുവില്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രം വിജയകരമായി മുന്നേറുന്നു. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന, പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും മുഖ്യവേഷത്തിലെത്തുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തില്‍ നമിതയാണ് നായിക.
എന്തൊക്കെ പറഞ്ഞിട്ടെന്താ, സുരേഷ് ഗോപി പറയുന്നതുപോലെ ഒറ്റ ചോദ്യകൊണ്ട് നമിതയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞുപോയി. നിങ്ങള്‍ക്കുമാകാം കോടീശ്വരന് എന്ന റിയാലിറ്റി ഷോയിലെ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ പോയതോടെ സോഷ്യല്‍ മീഡിയയില്‍ നമിതയെ കളിയാക്കി എന്നും തമാശകളാണ്. നമിത രസങ്ങള്‍ എന്ന പേരില്‍ ജോക്ക് ബോക്സും തുടങ്ങി കഴിഞ്ഞു.
ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ നമിത പൊട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ കളിയാക്കലുകളെക്കുറിച്ച് ഒന്നും പറയാനില്ല. ഞാന്‍ അതെല്ലാം തമാശയോടെയേ കാണുന്നുള്ളൂ എന്നാണ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ നമിതയുടെ മറുപടി.
എന്റെ സുഹൃത്തുക്കള്‍ വാട്സ്ആപ്പില്‍ ദിവസവും എന്നെ കളിയാക്കിക്കൊണ്ടുള്ള കുറേ മെസേജുകള്‍ അയച്ചു തരും. എന്റെ കുടുംബാംഗങ്ങള്‍ ഐസിയു എന്ന ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങള്‍ ആണ്. അവരും എന്നെക്കുറിച്ച് വരുന്ന കമന്റുകള്‍ എനിക്ക് ഫോര്‍വേഡ് ചെയ്യും. എല്ലാം ഞാന്‍ ആസ്വദിക്കുന്നു- നമിത പ്രമോദ് പറഞ്ഞു.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'