Don't Miss!
- Technology 202 രൂപയ്ക്ക് 13+ ഒടിടി പ്ലാറ്റ്ഫോമുകളും 400+ ചാനലുകളുമായി വിഐയുടെ പുതിയ പ്ലാൻ; പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്
- Automobiles ഇന്ത്യയിൽ ചരിത്രം കുറിച്ച് മഞ്ഞൻ മണ്ണുമാന്തി; 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് JCB
- Sports IPL 2024: കടുത്ത നീക്കത്തിന് മുംബൈ, രോഹിത്തുമായി അംബാനിയുടെ ചര്‍ച്ച! ഹാര്‍ദിക്ക് പുറത്തേക്ക്?
- News ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
ഗന്ധര്‍വനൊപ്പം മരണമെത്തി
മുത്തശ്ശികഥകളില്‍ നിന്നും നാം കേട്ടു ശീലിച്ച ഗന്ധര്‍വ്വന്റെ കഥ പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ആ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള യാത്രക്കിടയില്‍ കോഴിക്കോട് പാരമൌണ്ട് ടവര്‍ ഹോട്ടലില്‍ ആ ജീവിതയാത്ര അവസാനിക്കുകയായിരുന്നു.നിധീഷ് ഭരദ്വാജും നിര്‍മ്മാതാവ് ഗാന്ധിമതി ബാലനുമായിരുന്നു പത്മരാജന്റെ ഒടുവിലത്തെ ദിവസം കൂട്ടിനുണ്ടായിരുന്നവര്‍.
അകാലമരണം വിരുന്നു വരുന്ന ഞവരക്കല്‍ തറവാട്ടിലേക്ക് ഇത്തവണ എത്തിയത് 46 പൂര്‍ത്തിയാവാത്ത പത്മരാജനെ തേടിയാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗ സൃഷ്ടികള്‍ കണ്ട് കൊതിതീരാത്ത ആസ്വാദകനെ തീവ്രമായ് വേദനിപ്പിക്കുന്നതായിരുന്നു ആ വിയോഗം.
മലയാളസിനിമയില്‍ ഇന്നോളം ആര്‍ക്കും ലഭിക്കാത്ത സ്വീകാര്യത എല്ലാതരം പ്രേക്ഷകരില്‍ നിന്നും പത്മരാജന് ലഭിച്ചിരുന്നു.ഒരു ജീവിതത്തെ, ഒരു സംഭവത്തെ, പ്രണയത്തെ, അനുഭവങ്ങളുടെ വര്‍ണ്ണനയെ ഇന്നും യുവാക്കള്‍ക്കിടയിലും ഒരു പത്മരാജന് സിനിമപോലെ എന്ന പ്രയോഗം കൊണ്ട് ജീവസ്സുറ്റതാക്കാന്‍ മാത്രം പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗ്ഗ വൈഭവത്തിന്റെ ശേഷിപ്പുകള്‍.
ആദ്യ പേജില്‍
നക്ഷത്രങ്ങളെ കാവലിരുത്തിയ ഗന്ധര്വന്
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും
-
പൂഴിക്കടകൻ വരെ എടുത്തിട്ടും നടക്കുന്നില്ല; നടി മലയാളമേ പറഞ്ഞിട്ടില്ല; എനിക്ക് പറ്റില്ലെന്ന് പറഞ്ഞു; ദേവി