Don't Miss!
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
രവീന്ദ്രന് മാഷിന്റെ ഇഷ്ടക്കാരന്
അവര്‍ തീര്‍ത്ത പാട്ടുകള്‍ എക്കാലത്തും മലയാളം കൊണ്ടാടുന്നവയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ട്യൂണ്‍ കിട്ടിയാല്‍ അരമണിക്കൂറിനുള്ളില്‍ പാട്ടെഴുതികൊടുക്കുന്ന പുത്തഞ്ചേരിയുടെ പ്രാഗത്ഭ്യം എടുത്തു പറയേണ്ടതാണ്.
വടക്കുംനാഥന്റെ ഗാനമൊരുക്കുമ്പോള്‍ രവീന്ദ്രന്മാഷ് പുത്തന്ഞ്ചേരിയുമായ് ബെറ്റുവെച്ച ഒരു കഥയുണ്ട്. മാഷിന്റെ ഈണത്തിന് ഒരു വള്ളിപുള്ളി മാറ്റാതെ ഒരു മണിക്കൂറിനുള്ളില്‍ പാട്ടെഴുതികൊടുത്താല് ഒരു ഫുള്‍ബോട്ടില്‍ മദ്യം മാഷിന്റെ വക.
ഒരു കിളിപാട്ടുമൂളവെ...എന്ന ഗാനം കുറിക്കാന്‍ പുത്തഞ്ചേരി എടുത്ത സമയം അരമണിക്കൂര്‍, ഈണത്തിനനുസരിച്ച്
ഒന്നും ചെയ്യാനില്ലാത്ത വിധം പെര്‍ഫെക്ട്. സങ്കടവും സന്തോഷവും വിരഹവും പ്രണയവും ആഘോഷങ്ങളും തീര്‍ത്ത ആ പാട്ടുകള്‍ ഇനി നമ്മുടെ രാപ്പകലുകളില്‍ രാഗഭാവം പൂണ്ട് നിറഞ്ഞു നില്ക്കും.
ആദ്യ പേജില്‍
ദീപങ്ങള്‍ സാക്ഷിയാക്കി മറഞ്ഞുപോയ പുത്തഞ്ചേരി