Don't Miss!
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- News 'ഇത്രയേറെ ഉപദ്രവിച്ചിട്ട് ഇനി ഞാനാണോ മാപ്പ് പറയേണ്ടത്?' ഷാഫിയോട് ശൈലജ
- Lifestyle ശരീരത്തില്‍ രക്തക്കുറവോ, തലചുറ്റല്‍ സ്ഥിരമോ: ശീലമാക്കണം ഈ പാനീയങ്ങള്‍
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തിലകന്റെ അച്ഛന് തിയേറ്ററിലേയ്ക്ക്
അലി അക്ബറാണ് അച്ഛന്റെ സംവിധാകന്. മേജര്‍ മാധവമേനോനെന്ന റിട്ടയേര്‍ഡ് മേജറുടെ വേഷമാണ് തിലകന് അച്ഛനില്‍ അവതരിപ്പിക്കുന്നത്.
ഒട്ടേറെ സവിശേഷതകളുളളതാണ് അച്ഛന് എന്ന ചിത്രം. രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള ചിത്രത്തില്‍ സംഭാഷണം അധികമില്ല. തിലകന് ഡയലോഗുകള്‍ ഒന്നുമില്ല, ഭാവാഭിനയിത്തിലൂടെയാണ് തിലകന് കഥ മുന്നോട്ട് ചലിപ്പിക്കുന്നത്.
പലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലൂടെ ശ്രദ്ധേയനായ ശശി എരഞ്ഞിക്കലാണ് ഈ ചിത്രത്തിലെ മറ്റൊരു അഭിനേതാവ്.
ഒരു വലിയ ഫഌറ്റില്‍ തടവറയിലെന്നപോലെ ജീവിതം നയിക്കുന്ന മേജറുടെ സഹായിയായി ഒരു ചെറുപ്പക്കാരനെത്തുന്നു. അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന് ഒടുവില്‍ മേജറെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു.
ഇവിടെയാണ് ഈ സിനിമയുടെ കഥാതന്തു വികസിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അലീനാഅക്ബറാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയദശമി നാളില്‍ ചിത്രം തിയേറ്ററുകളിലെത്തും.
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'