Don't Miss!
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വീരപുത്രനില്‍ ഇടശേരിയുടെ വരികള്‍
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ മാതഭൂമി ഇലക്ട്രോണിക്സ് മീഡിയ മാനേജര്‍ കെ.ആര്.പ്രമോദിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഐ.ടി എല്‍ .പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിദ്ദിഖ് അഹമ്മദ് നിര്‍മ്മിക്കുന്ന വീരപുത്രനിലെ ഗാനങ്ങള്‍ രചിച്ചത് റഫീഖ് അഹമ്മദാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രമേശ് നാരായണന്.
ഇടശ്ശേരി, മോയിന്‍കുട്ടി വൈദ്യര്, അംശി നാരായണപിളള തുടങ്ങിയവരുടെ കാവ്യഗീതങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യേശുദാസ്, ശങ്കര്‍ മഹാദേവന്, എം.ജി ശ്രീകുമാര്‍, ശ്രേയഘോഷാല്‍, എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.
സംവിധായകന് കെ.പി. കുമാരന്, സംഗീത സംവിധായകന് ശരത്, മുന്‍മന്ത്രി എം.എ.ബേബി, മന്ത്രി എ.പി.അനില്‍ കുമാര്‍, ടി. ബാലകൃഷ്ണന്, ഐ.എ.എസ് എന്നിവരാണ് ഓരോ ഗാനം വീതം അഞ്ചു ഗാനങ്ങളും സദസ്സിന് പരിചയപ്പെടുത്തിയത്.
ചിത്രത്തിലെ താരങ്ങളായ നരേന്, ലക്ഷ്മി ഗോപാലസ്വാമി, നിഷാന്ത് സാഗര്‍, സുധീഷ്, മാള അരവിന്ദന്, രവിവള്ളത്തോള്‍, ഷാനവാസ്, സംവിധായകന് ഹരികുമാര്‍, വി.ആര്. ഗോപിനാഥ്, വിനോദ് മങ്കര, സുരേഷ് കുമാര്‍, എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. രമേശ് നാരായണന് ചടങ്ങില്‍ ഗസല്‍ ആലപിച്ചു. പോസ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ വീരപുത്രന് ഉടന്‍ തിയറ്ററുകളിലെത്തും.
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍