Don't Miss!
- Sports IPL 2024: സാറ സൂക്ഷിച്ചോ, ഗാലറിയിലെ സുന്ദരിയെ കണ്ട് കണ്ണുതള്ളി ഗില്‍! സ്പാനിഷ് നടിയോ, വീഡിയോ
- Lifestyle നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഐജി: കാക്കിയുടെ കരുത്തില്‍ സുരേഷ് ഗോപി
കേരളത്തിലെ സമകാലീന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പോലീസ് അവതാരം വീണ്ടുമെത്തുന്നത്.
സംസ്ഥാനത്ത് വേരാഴ്ത്തിയ തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ലക്ഷ്ക്കറി തോയ്ബ പോലുള്ള സംഘടനകള്‍ക്ക് വേണ്ടി ചാവേറുകളാകാന്‍ ഇറങ്ങിത്തിരിയ്ക്കുന്ന യുവത്വത്തിന്റെയും കഥയാണ് സംവിധായകന് ബി. ഉണ്ണികൃഷ്ണന് പറയുന്നത്.
മുംബൈ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കാര്‍ക്കറെയുടെ ജീവിതത്തോട് ഒട്ടിനില്ക്കുന്ന കഥാപാത്രത്തെയായിരിക്കും സുരേഷ് ഗോപി ഐജിയിലൂടെ അവതരിപ്പിയ്ക്കുക.
കണ്ടുമടുത്ത സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളില്‍ നിന്ന് ഐജി നല്കുന്ന വ്യത്യസ്തത എന്നതിനെ ആശ്രയിച്ചിരിയ്ക്കും ഐജിയുടെ ഭാവി. സുരേഷ് ഗോപി ചിത്രങ്ങള്‍ പൊതുവ നേരിടുന്ന ജനപ്രിയമില്ലായ്മയും ഐജിയ്ക്ക് മുന്നിലുള്ള വെല്ലുവിളിയായേക്കും.
എന്നാല്‍ കാക്കിയണിഞ്ഞാല്‍ താനിപ്പോഴും തീപ്പൊരി തന്നെയാണെന്ന് സുരേഷ് ഗോപി തെളിയിച്ചിട്ട് അധിക നാളായിട്ടില്ല. ട്വന്റി20യിലെ താരത്തിന്റെ അപാര പ്രകടനമാണ് ഐജിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു് പ്രതീക്ഷകള്‍ നല്‍കുന്നത്.
സൂപ്പര്‍ സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹി നിര്‍മ്മിയ്ക്കുന്ന ഐജി ഏപ്രില്‍ 12ന് പ്രദര്‍ശനത്തിനെത്തും.
അടുത്ത പേജില്‍
മുന്‍ പേജില്‍
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!