Don't Miss!
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Sports IPL 2024: ഇനി ആവര്‍ത്തിക്കരുത്, മുംബൈയുടെ ചതിക്ക് മാപ്പില്ല! ശിക്ഷ വിധിച്ച് ബിസിസിഐ
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഭരതന്-ജോണ്‍പോള്‍ കൂട്ടുകെട്ട്
ചാമരം, മര്മ്മരം, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറുഞ്ഞി പൂത്തപ്പോള്‍, കേളി, മാളൂട്ടി തുടങ്ങി എത്രയോ ചിത്രങ്ങള്‍.
മലയാളത്തിലെ മാസ്റര്പീസുകള് തീര്‍ത്തത് എം.ടിയുമായുള്ള ഭരതന് ദൗത്യങ്ങളാണ്. വൈശാലിയും താഴ് വാരവും മലയാളികള്‍ക്ക് മറക്കാനാവില്ല. മഹാഭാരതത്തിന്റെ ശൃംഗങ്ങളില്‍ കൊരുത്ത വൈശാലി
എക്കാലത്തെയും മികച്ച മലയാള ചിത്രമെന്നതില്‍ തര്‍ക്കമില്ല.
മഞ്ഞവെയില്‍ പരക്കുന്ന അടിവാരത്ത് തന്നെപ്പറ്റിച്ചു കടന്നുകളഞ്ഞ സുഹൃത്തിനെത്തേടിയെത്തുന്ന ബാലന്റെ (മോഹന്‍ലാല്‍) കഥ പറയുന്ന താഴ് വാരം മലയാളിയുടെ നൊസ്റാള്‍ജിക്ക് സിനിമയാണ്. ഭരതന്റെ പേരിനൊപ്പം ആദ്യംവരുന്ന ചിത്രനാമങ്ങളും അവ തന്നെ.
ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സിംഹാസനം
അടുത്ത പേജില്‍