Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഗൂഗിള്‍ ട്രെന്റില്‍ പണ്ഡിറ്റ് രണ്ടാം സ്ഥാനത്ത്
എന്തൊക്കെ കീവേര്‍ഡുകളാണ് ജനങ്ങള്‍ ഒരു ദിവസം സെര്‍ച്ച് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഹോട്ട് ട്രെന്‍ഡ് വേര്‍ഡ് കണ്ടെത്തുന്നത്. കൊച്ചിയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ചിങ് നടക്കുന്നത്.
യൂട്യൂബിലെ സാധ്യതകള്‍ ചൂഷണം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് 'ജനപ്രീതി' നേടിയത്. യുട്യൂബിലൂടെ പുറത്തിറക്കിയ ഗാനങ്ങളെല്ലാം ചേര്‍ത്ത് തട്ടികൂട്ടിയ 'കൃഷ്ണനും രാധയും' നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം നടത്തിയതോടെ പണ്ഡിറ്റ് 'ക്ലിക്കായി'.
നിലവാരതകര്ച്ചയ്ക്ക് ഒരു നിലവാരമുണ്ടെങ്കില്‍ അതിലും താഴെയാണ് ഈ 'സകലകലാവല്ലഭ'ന്റെ പ്രകടനം. ചിത്രത്തില്‍ ഛായാഗ്രഹണമൊഴികെ എല്ലാം 'ചെയ്ത' ഈ 'സൂപ്പര്‍ഹീറോ' ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന് കവിതയെഴുതകാണ് എന്നീ രണ്ടു ചിത്രങ്ങള്‍ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. നെഗറ്റീവ് പബ്ലിസിറ്റി മലയാളി മനസ്സുകളെ എത്രമാത്രം ആകര്‍ഷിക്കുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ.
മലയാളിയുടെ വൃത്തിക്കെട്ട കൗതുകമോ ജിജ്ഞാസയോ ആണ് പണ്ഡിറ്റുമാരെയും സില്സലക്കാരെയും സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അവനിതെല്ലാം നേരംപോക്കാണെങ്കിലും സന്തോഷിന്റെ കീശയില്‍ വീഴുന്നത് ലക്ഷങ്ങളാണ്.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'