Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒരിക്കല്‍ കൂടി ബച്ചന്
സംവിധായകന് ബാല്‍ക്കി ഒരുക്കിയ പാ'യിലൂടെയാണ് ബച്ചന് വീണ്ടും അമ്പത്തിയേഴാമത് ദേശീയ പുരസ്കാര വേദി തന്റേതാക്കി മാറ്റിയത്. പ്രോഗേറിയ എന്ന അപൂര്‍വരോഗം ബാധിച്ച 13 വയസ്സുകാരനായ ആരോ എന്ന കഥാപാത്രത്തെയാണ് ബച്ചന് ചിത്രത്തില്‍ അവതരിപ്പിച്ചത്. ബച്ചനെന്ന നടനെ കാണാനെത്തിയവരെ നിരാശപ്പെടുത്തിയ ചിത്രമായിരുന്നു പാ. വെള്ളിത്തിരയില്‍ ബച്ചന് പകരം പതിമൂന്നുകാരനായ ആരോ എന്ന വൃദ്ധനായ ബാലന് മാത്രമേ ഉണ്ടായിരുന്നൂള്ളൂ.
സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് അറുപത്തിയേഴുകാരനായ ബച്ചന് ബാല കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിച്ചത്. ബിഗ് ബിയുടെ പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ ജീവിതത്തിലെ തിളങ്ങുന്ന അധ്യായമായാണ് പായെ നിരൂപകര്‍ വാഴ്ത്തിയത്. 'അരോ' എന്ന കഥാപാത്രം ബച്ചന് ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിക്കൊടുക്കുമെന്ന പ്രവചനങ്ങള്‍ വെറുതെയായില്ല.
അടുത്ത പേജില്‍
ബച്ചന് വീണ്ടും മലയാളത്തെ വീഴ്ത്തി
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ