Don't Miss!
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാധ്യാരെ മോഷ്ടിച്ചതെങ്ങനെ?
കൊച്ചി വാഴക്കാലയില്‍ ടിഡി ദാസന് സിക്സ്ത്ത് സ്റാന്‍ഡേര്‍ഡ് ബിയുടെ ഷൂട്ടിംഗ് നടന്ന വീട്ടില്‍ വെച്ചാണ് നിര്‍മ്മാതാവ് എന്‍ സുധീഷിനോടും ഷാജി വര്‍ഗ്ഗീസിനോടും നഹാസ് കഥ പറഞ്ഞത്. വണ്‍ലൈന്‍
മാത്രമല്ല സിനിമയുടെ മൊത്തം സ്ട്രക്ചര്‍ നഹാസ് വിശദമാക്കുകയും ചെയ്തിരുന്നു. കഥ പറഞ്ഞ് തിരിച്ചുപോയ നഹാസ് തനിയ്ക്ക് പറ്റിയ അബദ്ധം തിരിച്ചറിയുമ്പോഴേക്കും വാധ്യാര് എന്ന സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിരുന്നു.
അടിച്ചുപൊളിച്ച് നടക്കാന്‍ കൊതിച്ചവന് യുപി സ്കൂള്‍ അദ്ധ്യാപകനായ് എത്തുന്നതോടെ തുടങ്ങുന്ന പ്രശ്നങ്ങളാണ് വാധ്യാരുടെ പ്രമേയം. ശ്രീനിവാസന് , വിനയന് തുടങ്ങിയവരാണ് ഇതിനുമുമ്പ് കഥാമോഷണത്തിന് ചീത്തപേര് കേള്‍പ്പിച്ചവരില്‍ പ്രമുഖര്‍.
ഇക്കാര്യത്തില്‍ നഹാസിന്റെ വാദം തെളിയിക്കപ്പെട്ടാല്‍ തന്റെ പ്രഥമചിത്രം തന്നെ മോഷണമാണെന്ന് നിധീഷ് ശക്തി സമ്മതിക്കേണ്ടിവരും. അന്യഭാഷ, ദേശചിത്രങ്ങള് ചുരണ്ടി മലയാളത്തില്‍ മെനഞ്ഞെടുക്കുന്ന തിനിടയില്‍ കൂടെ നടക്കുന്നവന്റെ പോക്കറ്റടിക്കുന്ന പ്രവണത അത്ര നല്ലതല്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
മുന്‍പേജില്‍
കോടതി വിധി കാത്ത് വാധ്യാര്
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍