Don't Miss!
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാലിനും റസൂലിനും ഡോക്ടറേറ്റ്
സര്‍വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍എസ് ഗവായിയാണ് ബഹുമതിപത്രം സമ്മാനിച്ചത്.
സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദത്തിന് മുന്നില്‍ താന്‍ വെറുമൊരു സിനിമാനടനാണെന്ന് ബിരുദം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ലാല്‍ പറഞ്ഞു. സംഗീതവിസ്മയമായിരുന്ന എംഎസ് സുബ്ബലക്ഷ്മിയുടെ മുമ്പില്‍ താന്‍ വെറുമൊരു പ്രധാനമന്ത്രിയാണെന്ന് ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിരുന്നു. ആ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് ബിരുദത്തിന് മുമ്പില്‍ താന്‍ വെറുമൊരു സിനിമാ നടനാണെന്ന് ലാല്‍ പറഞ്ഞത്.
കാലടി സര്‍വകലാശാലയുടെ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നത്. അഭിനയത്തിന്റെ വഴി താന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന് വിലക്കിയില്ല. പഠിച്ച് വലിയ ഒരാളാകണമെന്ന് അച്ഛന് ചിലപ്പോള്‍ ആഗ്രഹിച്ചിരിയ്ക്കാം. അച്ഛന് അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കില്‍ ഈ പുരസ്ക്കാരം ഞാന്‍ അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി എംഎ ബേബി, വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മോഹന്‍ലാലിന് ബിരുദം സമ്മാനിയ്ക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ പ്രമുഖ സാംസ്ക്കാരിക നായകന് സുകുമാര്‍ അഴീക്കോട് നേരത്തെ വിമര്‍ശിച്ചിരുന്നു.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍