Don't Miss!
- Sports T20 World Cup 2024: രാഹുല്‍ ശ്രദ്ധിക്കേണ്ടത് 2 കാര്യം, അതു സംഭവിച്ചാല്‍ ലോകകപ്പ് ടീമില്‍!
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
അബു പുറത്ത്; ഓസ്കാര്‍ സ്വപ്നം പൊലിഞ്ഞു
മികച്ച വിദേശചിത്രം തിരഞ്ഞെടുക്കുന്ന ആദ്യഘട്ടത്തില്‍ ഓസ്കാര്‍ കമ്മിറ്റി 63 ചിത്രങ്ങളാണ് കണ്ടത്. ഇതില്‍ നിന്ന് ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്മാര്ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്നസ്(പോളണ്ട്), വാരിയേഴ്സ് ഓഫ് ദി റെയിന്‍ബൊ(തായ് വാന്‍)എന്നീ ചിത്രങ്ങളാണ് ിതരിഞ്ഞെടുത്തത്. പ്രത്യേക കമ്മിറ്റി ഇതില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും.
സോഹന്‍ റോയിയുടെ ഡാം 999 ആണ് ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷ. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ ചിതത്തിലെ മൂന്നു ഗാനങ്ങളാണ് ഓസ്കറിനായി മത്സരിക്കുന്നത്. ജനുവരി 24ന് അവസാന നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഏതൊക്കെ ചിത്രങ്ങളാണ് ശേഷിക്കുക എന്നതിന്റെ ശരിയായ രൂപം ലഭ്യമാകൂ. ഫിബ്രവരി 26നാണ് ലോസാഞ്ചലസിലെ കൊടാക് തിയേറ്ററില്‍ ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
ദേശീയ അവാര്‍ഡടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ആദമിന്റെ മകന് അബു സംവിധാനം ചെയ്തത് സലീം അഹമദ് ആണ്. ചിത്രത്തില അഭിനയത്തിന് നടന് സലികുമാറിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
-
'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ