Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
എല്ലാം തിലകന് ചേട്ടന്റെ തോന്നലുകള്‍: ഇടവേള ബാബു
ഇക്കാര്യത്തെക്കുറിച്ച് അമ്മയുടെ ഭാരവാഹികളില്‍ ഒരാള്‍ കൂടിയായ നടന് ഇടവേള ബാബു പറയുന്നത് എല്ലാം തിലകന്റെ ഓരോതോന്നലുകള്‍ മൂലം സംഭവിച്ചതാണെന്നാണ്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ബാബു തിലകന് പ്രശ്നത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത്.
അമ്മയുടെ മീറ്റിംഗില്‍ വച്ച് ഞാന്‍ അടിക്കാന്‍ കൈയോങ്ങി എന്നാണ് തിലകന് ചേട്ടന്റെ ഒരു പരാതി. ബാബു അങ്ങനെ ചെയ്യുമോ എന്ന് പത്രക്കാര് എടുത്തു ചോദിച്ചപ്പോള്‍ അങ്ങനെ തോന്നി എന്നാണ് അദ്ദേഹം പറഞ്ഞത്.
പലകാര്യങ്ങളും ഇങ്ങനെ സംഭവിച്ചതാണ്, വെറും തോന്നലുകള്‍ എല്ലാം അദ്ദേഹം സത്യമാണെന്ന് കരുതി വിശ്വസിക്കുകുയം ആരോപിക്കുകയുമായിരുന്നു. ഞാന്‍ ആരാണ്, തിലകന് ചേട്ടന് ആരാണ് എന്നതിനെക്കുറിച്ചെല്ലാം എനിക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. ഏത് സന്ദര്‍ഭത്തിലും അദ്ദേഹത്തോട് ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂ.
ഞാന്‍ ഇപ്പോഴും മനസുകൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്നു, ആരാധിക്കുന്നു. 12 വര്‍ഷം അമ്മയുടെ കസേരയിലിരുന്ന എന്നെ ഏറ്റവും വേദനിപ്പിച്ചത് തിലകന് ചേട്ടനെ പുറത്താക്കിക്കൊണ്ടുള്ള കടലാസില്‍ ഒപ്പുവച്ചപ്പോഴാണ്- ബാബു പറയുന്നു.
എല്ലാത്തിനെയും എതിര്‍ക്കാനായി ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. സഹപ്രവര്‍ത്തകരെ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ പറ്റും- ബാബു ചോദിക്കുന്നു.
-
അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍