Don't Miss!
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Lifestyle കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പരുക്കന്‍ യുവാവായി ഇന്ദ്രജിത്ത് വികാരിയായി തിലകന്
പാമ്പു പിടുത്തം, തോനെടുക്കല്, പോത്തിന് കൊമ്പ്കോര്‍ക്കല്‍, കൂലിത്തല്ല്, കള്ളസാക്ഷിപറയല്‍ ഇതാണ് ജോസ് നാട്ടുകാരവനെ ചുരുട്ട ജോസ് എന്നുവിളിക്കും. കാടിനേയും മൃഗത്തേയും ഭയമില്ലാത്ത ജോസിന്റെ ശക്തി അവന്റെ അച്ഛന്റെ ഓര്‍മ്മകളാണ്.
മലയോരഗ്രാമത്തിന്റെ കാവല്‍ക്കാരനാണ് ജോസെന്ന് പറയുന്നതാവുംശരി. ജോസിനെ മാറ്റിയെടുക്കാന്‍ പാടുപെടുന്നയാളാണ് പള്ളിയിലെ വികാരിയച്ചന്. ജോലായി ഇന്ദ്രജിത്തും വികാരിയച്ചനായി തിലകനും വേഷമിടുന്നു.
പലപ്പോഴും വഴിയേ പോകുന്ന വയ്യാവേലികള് തലയിലേറ്റേണ്ടിവരുന്നയാളാണ് ജോസ്. ഭാസ്ക്കരനും അയാളുടെ രണ്ടു മക്കളും ജോസിന്റെ ചുമലിലായത് അങ്ങിനെയാണ്. ആദ്യമൊക്കെ അതൊരു വലിയ ചുമടായ് തോന്നിയെങ്കിലും പിന്നീട് സുഖമുള്ള തണലാവുകയാണ്.
ഒന്നുമില്ലാത്തവന്റെ ജീവിതത്തില്‍ പ്രതീക്ഷകളും സ്വപ്നങ്ങളും മുളപൊട്ടുന്നു. ജോസിന്റെ വേഷത്തില്‍ ഇന്ദ്രജിത്ത് എത്തുമ്പോള്‍ നായിക മാരായെത്തുന്നത് അനന്യയും മേഘ്നയുമാണ്. നവാഗതനായ അനീഷ് അന്‍വറാണ് മുല്ലമൊട്ടും മുന്തിരിച്ചാറും സംവിധാനം ചെയ്യുന്നത്.
ജോഷി, ഭദ്രന് എന്നിവരോടൊപ്പം സംവിധാന സഹായിയായ് പ്രവര്‍ത്തിച്ചയാളാണ് അനീഷ് അന്‍വര്‍. അശോകന്, അനില്‍മുരളി, ടിനിടോം,കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന് എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം