Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അവളുടെ രാവുകള്‍; രാജിയായി ശ്വേത
ഈ തണലില്‍ ഇത്തിരി നേരം, മാനത്തെകൊട്ടാരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച പിഎച് ഹമീദാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണവും ഹമീദ് തന്നെയാണ്. ആദ്യ ഭാഗത്തില്‍ സീമ അവതരിപ്പിച്ച രാജിയെന്ന കഥാപാത്രത്തെ ശ്വേതാ മേനോനാണ് അവതരിപ്പിക്കുന്നത്.
സോമന് അവതരിപ്പിച്ച അധ്യാപകന് വിജയരാഘവനായിരിക്കും ജീവന് നല്‍കുക. കുതിരവട്ടം പപ്പു അവതരിപ്പിച്ച വേഷം മാമുക്കോയയ്ക്കാണ് നല്‍കിയിരിക്കുന്നത്. സിദ്ദിഖ്, ജനാര്ദ്ദനന്, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ആദ്യഭാഗത്തിന്റെ തിരക്കഥാ കൃത്ത് ആലപ്പി ഷെരീഫ് ആണ് രണ്ടാം ഭാഗത്തിനും തിരക്കഥ രചിക്കുന്നത്. അനുരാഗി എന്ന ചിത്രത്തിന് ശേഷം 15വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് ആലപ്പി റഷീദ് വീണ്ടും തിരക്കഥാ രചന നടത്തുന്നത്.
കോഴിക്കോട്ടുനിന്നും എറണാകുളത്തെത്തുന്ന 38കാരിയായ രാജിയായിട്ടാണ് ശ്വേതമേനോന് അഭിനയിക്കുക. രണ്ടാംഭാഗത്തില്‍ രാജി ഒരു മകളുടെ അമ്മയായ കോടീശ്വരിയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ജൂണില്‍ ചിത്രത്തിന്റെ പൂജയും റെക്കോര്‍ഡിങും നടക്കും,
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്