Don't Miss!
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തമ്പാനെതിരെ ആനപ്രേമികള്‍
അറിയപ്പെടുന്നൊരു മൃഗസ്നേഹി കൂടിയായ ജയറാമിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനാണ് ഈ ദുര്‍ഗതി നേരിട്ടിരിയ്ക്കുന്നത്.
ആനകളെ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്ന ബിഹാറിലെ സോനേപുര്‍ മേളയെ സിനിമയില്‍ പോസറ്റീവായി ചിത്രീകരിയ്ക്കുന്നുവെന്നാണ് ആനപ്രേമികളുടെ പരാതി. അധികൃതരുടെ അനുവാദമില്ലാതെ ആനകളെ ചിത്രീകരണത്തിനായി ഉപയോഗിച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. മൃഗസംരക്ഷ വകുപ്പിന്റെ സര്‍്ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ചിത്രം സെന്‍സര്‍ ചെയ്യാന്‍ സാധിയ്ക്കൂ.
അതേ സമയം തിരുവമ്പാടി തമ്പാന് ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ജയറാം അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും നടന് പറഞ്ഞു. ചിത്രത്തില്‍ ഒരിടത്തും ആനകളെ മോശമായി ചിത്രീകരിച്ചിട്ടില്ല.
സിനിമ കാണാതെയാണ് ആനകളെ മോശമായി ചിത്രീകരിച്ചതെന്ന് ചിലര്‍ പരാതിപ്പെട്ടത്. വൈകാതെ തടസ്സങ്ങള്‍ മാറി തിരുവമ്പാടി തമ്പാന് തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി