Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
സരോജ് കുമാര്‍ സംവിധായകനെതിരെ നിര്‍മാതാവ്
സരോജ് കുമാറിന്റെ സംവിധായകനായ സജിന്‍ രാഘവന് കഴിവില്ലാത്തയാളാണെന്നും അങ്ങനെയുള്ളവര്‍ ഈ സിനിമ ഏറ്റെടുക്കാതിരിയ്ക്കുകയാണ് വേണ്ടതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് വൈശാഖ രാജന് തുറന്നടിച്ചിരിയ്ക്കുകയാണ്.
തനിക്ക് ഈ ചിത്രം പറ്റില്ലെന്ന് തോന്നിയാല്‍ ആ സിനിമ ഏറ്റെടുക്കാന്‍ പാടില്ല. അതുചെയ്യാതെ തന്നെ ചതിക്കുകയാണ് സംവിധായകന് സജിന്‍ രാഘവന് ചെയ്തത്. ക്യാമറാമാന് എസ് കുമാര്‍ അതിന് കൂട്ടുനിന്നുവെന്നുമാണ് വൈശാഖ രാജന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചത്.
50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകേണ്ട സിനിമിയായിരുന്നു പത്മശ്രീ സരോജ് കുമാറെന്നും എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ 72 ദിവസം വേണ്ടിവന്നത് സംവിധായകന്റെ കഴിവുകേടാണെന്നും വൈശാഖ രാജന് പറയുന്നു. ഡിസംബറില്‍ ഇറങ്ങേണ്ടിയിരുന്ന സിനിമയാണിത്. പ്രൊജക്ട് നീട്ടിക്കൊണ്ടുപോകാന്‍ സംവിധായകന് കൂട്ടുനിന്നത് ക്യാമറാമാന് എസ് കുമാറാണ്. ഇതിലൂടെ തനിയ്ക്ക് പോയത് 75 ലക്ഷം രൂപയാണെന്നും നിര്‍മാതാവ് ആരോപിച്ചിട്ടുണ്ട്. സജിന്‍ ഫെഫ്ക്കയുടെ രഹസ്യവിലക്ക്?
അടുത്ത പേജില്‍