For Quick Alerts
For Daily Alerts
Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇറ്റാലിയന്‍ സംവിധായകന് ജീവനൊടുക്കി
News
oi-Vijesh Krishna
By Ajith Babu
|
ഒട്ടേറെ ജനപ്രിയ ഹാസ്യസിനിമകള്‍ക്ക് ജന്മം നല്കിയ ഇറ്റാലിയന്‍ സംവിധായകന് മരിയോ മോനിസെല്ലി തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ ആത്മഹത്യ ചെയ്തു. 1991ല്‍ സമഗ്രസംഭാവനക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയിട്ടുള്ള മോനിസെല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു.
റോമിലെ സാന്‍ ജിയോവാനി ആശുപത്രിയുടെ അഞ്ചാംനിലയിലെ ജനലിലൂടെ താഴേക്കു ചാടിയാണ് മോനിസെല്ലി ജീവനൊടുക്കിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്രോസ്റ്ററേറ്റ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1915 മേയ് 16ന് ലൂക്കാ പ്രവിശ്യയിലെ വിയാറിജിയോവിലാണ് അദ്ദേഹം ജനിച്ചത്. നാടകത്തിലൂടെയും ടെലിവിഷനിലൂടെയും കരിയര്‍ ആരംഭിച്ച മോനിസെല്ലി മൈ ഡിയര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ഹാസ്യസിനിമകളുടെ അമരത്തെത്തിയത്.
1959ല്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് വാര് എന്ന ചിത്രം അദ്ദേഹത്തിനു ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിക്കൊടുത്തു. മൂന്ന് തവണ ഇദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 2006ല്‍ പുറത്തിറങ്ങിയ ദ റോസസ് ഓഫ് ദ ഡസേര്ട്ടാണ് അവസാന ചിത്രം.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Wednesday, December 1, 2010, 12:55 [IST]
Other articles published on Dec 1, 2010
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
Featured Posts