Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പാലേരി മാണിക്യം പാരീസില്‍ തുടങ്ങും
ചിത്രത്തില്‍ മമ്മൂട്ടിയൊഴിച്ച് നായികയുള്‍പ്പെടെ ബാക്കിയുള്ള അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിയ്ക്കുന്ന 31 പേരാണ് സിനിമയുമായി സഹകരിയ്ക്കുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കാനായി സംഘടിപ്പിച്ച അഭിനയ കളരി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.
തീര്‍ത്തും പുതുമയുള്ള ഒരു കഥ പറച്ചില് രീതിയാണ് പാലേരി മാണിക്യത്തിന് വേണ്ടി രഞ്ജിത്ത് അവംലബിയ്ക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് കോഴിക്കോട് ജില്ലയിലെ പാലേരി എന്ന പ്രദേശത്ത് നടന്ന കൊലപാതകത്തെ കേന്ദ്രീകരിച്ച് ടി.പി രാജീവന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറ്റാന്വേഷണ നോവലാണ് പാലേരി മാണിക്യം.
പറഞ്ഞു പറഞ്ഞ് മിത്തുകളായി രൂപാന്തരം പ്രാപിച്ച ചരിത്രങ്ങളിലേക്ക് നടത്തിയ യാത്രയില്‍ കണ്ടെത്തിയ സത്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പതിവ് കുറ്റാന്വേഷ ചിത്രങ്ങളുടെ ശൈലിയില്‍ നിന്നും മാറി ഇവിടെ അന്വേഷകന് ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റെയും വേരുകളാണ് തേടുന്നത്.
ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ച രഞ്ജിത്ത് ഇതാദ്യമായാണ് മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടിയില്‍ സിനിമയൊരുക്കുന്നത്.
ചിത്രത്തിന്റെ പ്രധാനസംഭവങ്ങള്‍ നടക്കുന്ന പാലേരി മംഗലാപുരത്ത് പുനസൃഷ്ടിയ്ക്കാനാണ് തീരുമാനം.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'