Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മതിലുകള്‍ക്കും രണ്ടാം ഭാഗമൊരുങ്ങുന്നു
ഒരു മതിലിനിരുപുറവും നിന്ന് പരസ്പരം കാണാതെ സ്നേഹത്തിന്റെ വികാരവായ്പുകള്‍ പങ്കുവെച്ച പ്രണയ മിഥുനങ്ങളുടെ കഥ ബഷീറിയന്‍ ശൈലിയില്‍ തന്നെ അടൂര്‍ അഭ്രപാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ മലയാളിക്കതൊരു പുത്തന്‍ അനുഭവമായിരുന്നു.പെടുന്നനെ ഒരു ദിനം കാരാഗൃഹവാസത്തില്‍ നിന്നും വിടുതല്‍ നേടി ബഷീര്‍ മടങ്ങുന്നത് പ്രേക്ഷകനില്‍ ചെറിയൊരു നൊമ്പരം ബാക്കിയാക്കിയാണ്.
ജയില്‍ നിന്ന് ബഷീര്‍ പുറത്തുകടക്കുമ്പോഴും താനൊരിയ്ക്കലും ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത കാമുകനെ തേടിയുള്ള നാരായണിയുടെ മരക്കൊമ്പ് മതിലനപ്പുറത്ത് ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു. ഈയൊരു ഫ്രെയിമിലാണ് അടൂര്‍ മതിലുകള്‍ പറഞ്ഞു നിര്‍ത്തിയത്.
അതിന് ശേഷം നാരായണിയ്ക്ക് എന്തു സംഭവിച്ചു. അവരുടെ പ്രണയത്തിനെന്തുണ്ടായി? ബഷീര്‍ ശരിയ്ക്കും നാരായണിയെ പ്രണയിച്ചിരുന്നുവോ? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്നത് പ്രസാദ് എന്നൊരു ചെറുപ്പക്കാരനാണ്. മതിലുകള്‍ എന്ന ക്ലാസിക് ചിത്രത്തിന്റെ തുടര്‍ച്ചയായി മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കി പ്രസാദ് കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍. അടുത്ത പേജില്‍
കാത്തിരിയ്ക്കാന്‍ പറഞ്ഞത് മമ്മൂട്ടി
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ