Don't Miss!
- Technology ഇനി യുഎഇയിൽ നിന്ന് ഗൂഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദേശീയ ചലച്ചിത്ര അവാര്‍ഡ്, മലയാളത്തില്‍ നിന്ന് 33 ചിത്രങ്ങള്‍
മാര്‍ച്ച് 28 തിങ്കളാഴ്ചയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം. 33 ചിത്രങ്ങളാണ് ഇത്തവണ ദേശീയ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങുന്നത്. 308 ചിത്രങ്ങളാണ് അവാര്‍ഡ് പട്ടികയിലുള്ളത്. അതില്‍ അവസാന റൗണ്ടില്‍ തെരഞ്ഞെടുത്തിരിക്കുന്ന 35 ചിത്രങ്ങളില്‍ പത്ത് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നാണ്.
ഷോലയുടെ സംവിധായകന് രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്മാന്. മലയാളത്തില്‍ നിന്ന് രണ്ട് പേരാണ് ഇത്തവണ അവാര്‍ഡ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് ശ്യാമ പ്രസാദ് മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യൂ മാത്തണ്.
മലയാളത്തില്‍ നിന്ന് ഒഴിവ് ദിവസത്തെ കളി, കഥാന്തര, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, നരോപനിഷത്,കഥ പറയും മുത്തച്ഛന്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, ഉണര്‍വ്വ, ഒരു വടക്കന്‍ സെല്‍ഫി, സു സു സുധി വാത്മീകം, എന്ന് നിന്റെ മൊയ്തീന് പത്തേമാരി തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.
ഇത്തവണത്തെ അവാര്‍ഡില്‍ പുതിയ പുരസ്കാരം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശം ഏതെന്ന് കണ്ടെത്തുക.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ