Don't Miss!
- Automobiles ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Sports IPL 2024: 3 വിക്കറ്റിനു ഒരു വിലയുമില്ലേ? അവാര്‍ഡ് അര്‍ഹിച്ചത് മുകേഷ്! റിഷഭിന് എന്തിന് കൊടുത്തു
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
- Lifestyle കെമ്പമ്മ ദേവി നല്കിയ സ്വപ്ന ദര്‍ശനം; നായയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
ആത്മഹത്യക്ക് ശ്രമിച്ച ഉദയനിധി ദേ നയന്‍സിനൊപ്പം ജീവനോടെ, കാണൂ
ഉദയനിധി സ്റ്റാലിനെ 'ആത്മഹത്യ ചെയ്യിപ്പിച്ച' ഗോസിപ്പുകാര്‍ക്ക് ചുട്ട മറുപടിയുമായി ഉദയനിധിയും ഭാര്യയും രംഗത്ത്. ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ചില മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്ത കെട്ടിച്ചമച്ചതെന്നും ഉദയനിധിയുടെ ഭാര്യ ട്വീറ്റ് ചെയ്തു.
ഇത്തരം വാര്‍ത്തകള്‍ കെട്ടി ചമയ്ക്കുന്നതിനും അത് സത്യമാണോ എന്നറിയാന്‍ തന്നെ വിളിയ്ക്കുന്നതിനും വേണ്ടി സമയം പാഴാക്കേണ്ടെന്നും ഉദയനിധിയുടെ ഭാര്യ മാധ്യമങ്ങള്‍ക്ക് താക്കീത് നല്കി.
ഉദയനിധിയാകട്ടെ 'നന്ബെന്ടാ' എന്ന തന്റെ ചിത്രത്തിന്റെ സെറ്റില്‍ നയന്‍താരയ്ക്കും സന്താനത്തിനുമൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആത്മഹത്യ വാര്‍ത്തയോട് മധുരമായി പ്രതികരിച്ചു. നയന്‍സുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഗോസിപ്പുകള്‍ അവസാനിയ്ക്കുമെന്നാണ് ഉദയനിധി പ്രതീക്ഷിയ്ക്കുന്നത്.
നയന്‍സും സ്റ്റാലിനും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണ് നന്ബെന്ടാ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും നയന്‍താര പിന്മാറിയതും ബന്ധം കണ്ടെത്തിയ ഭാര്യ ശകാരിച്ചതും ഉദയനിധിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നുമായിരുന്നു ഗോസിപ്പ്. തുടര്‍ന്ന് ഉറക്കഗുളിക കഴിച്ച് നടന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു ഗോസിപ്പ്.
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!