Don't Miss!
- News പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
- Automobiles ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടിയും മോഹന്‍ലാലും ഭൂമാഫിയകള്‍: അലി അക്ബര്‍
ജീവിതത്തില്‍ മറയില്ലാത്ത മനുഷ്യനായിരുന്നു തിലകന്. അദ്ദേഹത്തെ ക്രൂരമായി ദ്രോഹിച്ചവര്‍ മരണ ശേഷം നടത്തിയ അനുശോചനം ശരീരത്തിന്റെ ചൂടാറും മുമ്പ് പച്ചമാംസം ഭക്ഷിച്ചതിന് തുല്യമാണ്. യഥാര്‍ഥ കലാകാരനായിരുന്നു തിലകന്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കലാകാരന്മാരല്ല. മറിച്ച് കച്ചവടക്കാരും ഭൂ മാഫിയകളുമാണ്. മുഴുവന്‍ ജനങ്ങളെയും വിലക്കുവാങ്ങുന്ന അവസ്ഥയിലേക്ക് മാഫിയകള്‍ വളര്‍ന്നു വരികയാണെന്നും അലി അക്ബര്‍ പറഞ്ഞു.
പ്രതികരണശേഷിയില്ലാത്ത പൊട്ടന്മാരായി സമൂഹം മാറിക്കൊണ്ടിരിയ്ക്കുന്നു. എഴുപത് എണ്‍പത് കാലഘട്ടത്തിലേയ്ക്ക് തിരിച്ചു വരേണ്ട സമയമായിരിക്കുകയാണ്. ഇപ്പോള്‍ ആള്‍ക്കൂട്ടമെന്നത് ശക്തിയല്ല. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. ഇതിനെയാണ് തിലകന് ഭയപ്പെട്ടതും. യഥാര്‍ത്ഥത്തില്‍ ആള്‍ക്കൂട്ടമല്ല ചെറിയ കൂട്ടുചേരലുകളാണ് വന്‍ ചലനമുണ്ടാക്കുന്നതെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.
കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച നടനായിരുന്നു തിലകനെന്ന് പ്രശസ്ത തമിഴ് സംവിധായിക ലീന മണിമേഖല അനുസ്മരിച്ചു. അധ്യക്ഷത വഹിച്ചു. പ്രഫ. കല്പറ്റ നാരായണന്, ശശി അപ്പുണ്ണി, ശിവദാസ് പൊയില്‍ക്കാവ്, അഡ്വ. ടി.കെ. ശ്രീനിവാസന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി