Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സത്യം ഇതാണ്... വെളിപാടിന്റെ പുസ്തകത്തിന്റെ കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മാതാവ്...
ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഏതെന്ന തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പല മാധ്യമങ്ങളിലൂടെ ഓണത്തിന് എത്തിയ നാല് ചിത്രങ്ങളുടേയും നാല് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നു കഴിഞ്ഞു. എന്നാല്‍ പുള്ളിക്കാരന് സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തെ താഴ്ത്തിക്കെട്ടുന്നവയാണ് ഈ കണക്കുകള്‍ എന്ന് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ ആരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ആറ് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
ബോക്സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്' കലക്കി!
ആരാധകരുടെ കടലാസ് പണികള്‍ ഏറ്റോ? 'തള്ളി' കയറ്റത്തിലും 'പുള്ളിക്കാരന്' പിന്നോട്ടടിക്കുന്നു...
ആറ് ദിവസം കൊണ്ട് 11.48 കോടി ചിത്രം കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 200ല്‍ ഏറെ തിയറ്ററുകളിലായി ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലമാണ്. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് മറ്റ് ഓണച്ചിത്രങ്ങള്‍.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്