Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ ദുരനുഭവം നേരിട്ടു! യുവനടി അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തൽ!!
മലയാള സിനിമയിലെ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എറണാകുളത്ത് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ വലിയ പ്രതിഷേധവുമായിട്ടാണ് നടിമാര്‍ വാര്‍ത്ത സമ്മേളനത്തിലെത്തിയത്. അതിനിടെ തിയറ്റര്‍ ആര്‍ട്ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പദ്മിനി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.
എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് പറയുന്നത്. വളരെ കുറച്ച് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എന്ത് കൊണ്ട് പരാതി കൊടുക്കുന്നില്ലെന്ന് പറയുന്നതിനുള്ള മറുപടിയാണ് ഞാന്‍ പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരന് സ്റ്റാറാ എന്ന സിനമയുടെ സെറ്റില്‍ നിന്നും സ്റ്റെലിന് ഷാ എന്ന വ്യക്തിയില്‍ നിന്നും എനിക്ക് മോശമായി അനുഭവമാണ് നേരിടേണ്ടി വന്നത്.
അദ്ദേഹം ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. അക്കാര്യം ചൂണ്ടികാണിച്ച് ഫെഫ്കെയില്‍ പരാതി കൊടുത്തിരുന്നെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും അര്‍ച്ചന പറയുന്നു. പോലീസിന് പരാതി കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വേര്‍ബല്‍ റേപ്പിന് ഇരയാവാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണെന്നാണ് അര്‍ച്ചന പറയുന്നത്. എനിക്ക് സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനാല്‍ ഈ ഊളകളുടെ പുറകെ പോവാന്‍ താല്പര്യമില്ലെന്നും അര്‍ച്ചന പറയുന്നു.
ഡബ്ല്യൂസിസിയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന ആളും വെളിപ്പെടുത്തൽ നടത്തിയിരുന്നു. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരുന്ന മോശം മെസേജുകളെ കുറിച്ചായിരുന്നു തുറന്ന് പറഞ്ഞത്.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ