Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ആന്മരിയയുടെ കലിപ്പ് മാറി, അനിഘയ്ക്ക് പകരം ബേബി സാറ
ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരമാണ് സാറ. ഇപ്പോള്‍ ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ശേഷം കേരളക്കരയും സാറയെ ഏറ്റെടുത്തു. ആന്മരിയ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ സാറയെ തേടി മറ്റൊരു മലയാള ചിത്രവുമെത്തി.
അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലേക്കാണ് സാറയ്ക്ക് ഓഫര്‍ വന്നിരിക്കുന്നത്. നേരത്തെ ബേബി അനിഘയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ പലകാരണങ്ങളാലും അനിഘ ചിത്രത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്നാണ് സാറയെ ക്ഷണിക്കുന്നത്.
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്നേഹയാണ് നായിക. 'മൈ ഡാഡ് ഡേവിഡ്' എന്ന് പേരിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.
കുഞ്ഞുണ്ട്, പറ്റില്ല എന്നാദ്യം പറഞ്ഞു; തിരക്കഥ ഇഷ്ടപ്പെട്ടു, മമ്മൂട്ടിയ്ക്ക് വേണ്ടി സ്നേഹ വരുന്നു
ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സംവിധായകന് സന്തോഷ് ശിവന്, ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്