Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ക്രിസ്റ്റോ ടോമിയുടെ കാമുകിയ്ക്ക് അഭിനന്ദന പ്രവാഹം
ചങ്ങനാശ്ശേരിക്കാരന് ക്രിസ്റ്റോ ആളൊരു സിമ്പിളാണ്. സിനിമയെന്ന ലോകത്തേക്ക് ചുവടുവെയ്ക്കുമ്പോള് തന്നെ ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള അനുഗ്രഹീത കലാകാരനാണ് ക്രിസ്റ്റോ.
63 ാമത്ത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്റ്റോയെ തേടി വീണ്ടും ഭാഗ്യമെത്തി. ഭാഗ്യം എന്ന് മാത്രം പറഞ്ഞാല്‍ പോരാ, ക്രിസ്റ്റോയുടെ കഴിവിനുള്ള അംഗീകാരം തന്നെയാണ് രണ്ടാം തവണയും ലഭിച്ചത്.
ക്രിസ്റ്റോയുടെ 'കാമുകി'യ്ക്കാണ് മികച്ച ഹൃസ്വചിത്രത്തിനുള്ള അവാര്‍ഡ്. ദേശീയ ചലച്ചിത്ര പുസ്കാരത്തിന് രണ്ടാം തവണയും ക്രിസ്റ്റോയെ തിരഞ്ഞെടുക്കുമ്പോള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഈ കലാകാരന് എന്ന് പറയാം.
61ാമത്ത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ കന്യകയ്ക്ക് മികച്ച കഥേതര ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് ഈ സൃഷ്ടികള്‍ മുഴുവന്‍ നടത്തുന്നത് എന്ന് പറഞ്ഞാല്‍ അവിശ്വസിനീയം തന്നെ.
രണ്ടാം തവണയും അവാര്‍ഡ് കരസ്ഥമാക്കിയ ക്രിസ്റ്റോയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ക്രിസ്റ്റോയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'