Don't Miss!
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മുസ്താങ്ങിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ഇത്ര മനോഹരമായ ആചാരം ഇനിയുമുണ്ടാവോ എന്ന കോമഡി എടുത്തതിന് പിന്നില്‍ ഒരു ട്രാജഡിയുണ്ട്
കരിങ്കുന്നം സിക്സസിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് ദീപു കരുണാകരന്, പ്രിയദര്ശന് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം എന്ന ചിത്രത്തിലെ ഒരു കോമഡി രംഗത്തിന് പിന്നിലെ ട്രാജഡിയെ കുറിച്ച് പറഞ്ഞത്. മണിയന് പിള്ള രാജുവാണത്രെ ആ കഥ ദീപു കരുണാകരനോട് പറഞ്ഞത്.
ചിത്രത്തില്‍ രഞ്ജിനിയുടെ സാരിത്തുമ്പില്‍ മോഹന്‍ലാലിനെ കെട്ടിയിടുന്ന ഒരു രംഗമില്ലേ. രഞ്ജിനി സ്റ്റെപ്പ് കയറി പോകുമ്പോള്‍ ഓരോ കാര്യം പറഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തിരിച്ചിറങ്ങി വരുന്ന ആ രംഗം. അത് ഫസ്റ്റ് ഷോട്ടില്‍ ചെയ്ത രംഗമാണ്. ഷൂട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവരും കൈയ്യടിച്ചപ്പോഴാണ് ക്യാമറമാന് പറയുന്നത് ഫോക്കസ് ഔട്ടാണ് എന്ന്.
പിന്നീട് വീണ്ടും പതിനാറ് ടേക്ക് എടുത്തു. പക്ഷെ അതൊന്നും ഓകെയായി വന്നില്ല. അവസാനം ആദ്യം എടുത്ത ഫോക്കസ് ഔട്ടായ ആ രംഗം തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താം എന്ന് തീരുമാനിക്കുകയായിരുന്നു.
ഇത് പറയാന്‍ ഒരു കാരണമുണ്ട്. കരിങ്കുന്ന സിക്സസില്‍ ഏറ്റവും കൈയ്യടി നേടിയ അനൂപ് മേനോന്റെ ഒരു രംഗമുണ്ട്. നാല് ക്യാമറകള്‍ വച്ചാണ് അത് ഷൂട്ട് ചെയ്തത്. ആദ്യം റിഹേഴ്സലാണെന്ന് പറഞ്ഞ് എടുത്ത രംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. അപ്പോഴാണ് ഒരു ക്യാമറമാന് പറയുന്നത് ഫോക്കസ് ഔട്ടാണ് എന്ന്. എന്നാല്‍ മറ്റ് മൂന്ന് ക്യാമറകളുടെയും സഹായത്തോടെയും എഡിറ്റിങിലൂടെയും ആദ്യത്തെ ഷോട്ട് തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തി.
അനൂപിന്റെയും മഞ്ജുവിന്റെയും വിവാഹ ബന്ധം ചിത്രീകരിക്കാന്‍ എന്റെ വിവാഹ ജീവിതം സഹായിച്ചു
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'