Don't Miss!
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- News മമ്മൂട്ടിയുടെ നായികയായ എംപി ബിജെപിയില്‍ ചേർന്നു: പിന്നാലെ ലോക്സഭയിലേക്ക് പാർട്ടി ടിക്കറ്റും
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കുട്ടേട്ടനും ലാലുവും വീണ്ടും ഒന്നിയ്ക്കുന്നു, ഒപ്പം അമല പോളും!!
രണ്ടേ രണ്ട് സിനിമകളിലൂടെ തന്നെ ഹിറ്റ് കൂട്ടുകെട്ടായി മാറിയിരിക്കുന്നു അജു വര്‍ഗ്ഗീസും ധ്യാന്‍ ശ്രീനിവാസനും. കുഞ്ഞിരാമായണത്തിലെ കുട്ടേട്ടനും ലാലുവും ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നു. അതിന് ശേഷം ബാലുവും ബ്രൂണോയുമായി അടി കപ്യാരെ കൂട്ടമണിയിലും ഇരുവരും എത്തി. വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുകയാണ്, ഒരേ മുഖത്തിന് വേണ്ടി.
സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജുവിനും ധ്യാനിനും ഒപ്പം അമല പോള്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ (ഏപ്രില്‍ 20) തൃശൂര്‍ കേരള വര്‍മ കോളേജില്‍ നടന്നു.
ഗായത്രി സുരേഷും, പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. ഇവരെ കൂടാതെ ദീപക് പറമ്പേല്‍, അര്ജുന് നന്ദകുമാര്‍, യാസിര്‍, രണ്‍ജി പണിക്കര്‍, മണിയന് പിള്ള രാജു, ഇന്ദ്രന്‍സ്, അഭിരാമി തുടങ്ങിയൊരു വലിയ താരനിരയും ചിത്രത്തിലുണ്ട്.
ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ബിജിപാലാണ്
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും