Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ദിലീപും മംമ്തയും വീണ്ടും
ഷാഫി ചിത്രത്തില്‍ മംമ്ത ദിലീപിന്റെ നായികയാകുന്നു. പാസഞ്ചര്‍, മൈ ബോസ്, അരികെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപും മംമ്യും ഒന്നിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് ഷാഫിയുടെ ചേട്ടന് റാഫിയാണ്. റാഫി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
റിങ്മാസ്റ്റര്‍ എന്ന ചിത്രത്തിലും റാഫി അഭിനയിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നതും. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. മുഴുനീള കോമഡി ചിത്രം തന്നെയാണിത്. ഗോപി സുന്ദറിന്റെതാണ് സംഗീതം.
ഏറെക്കാലത്തിനു ശേഷമാണ് ദിലീപും ഷാഫിയും ഒന്നിക്കുന്നത്. ഇവര്‍ ഒന്നിച്ച കല്യാണ രാമന് വന്‍ ഹിറ്റായിരുന്നു. ദിലീപ്- അജു വര്‍ഗീസ് കോമഡി കൂട്ടുകെട്ടാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിങ്മാസ്റ്ററിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം മംമ്ത അഭിനയിക്കുന്ന ചിത്രമാണിത്. ടു ലവ് വിത്ത് നൂറയായിരുന്നു മംമ്ത നായികയായ അവസാന ചിത്രം.
ചന്ദ്രേട്ടന് എവിടെയാ, 24- 7 ലവ് സ്റ്റോറി, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് നായകനായി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ദിലീപ് സ്ഥിരം സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും മാറ്റി പരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'