Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സംവിധായകന് പൂരി ജഗന്നാഥിനെ നിര്‍മ്മാതാക്കാള്‍ തല്ലി
തെലുങ്ക് സംവിധായകന് പൂരി ജഗന്നാഥിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ജൂബിലി ഹില്‍സിലുള്ള പൂരി ജഗന്നാഥിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് സംവിധായകന് ജഗന്നാഥ് പോലീസില്‍ പരാതി നല്കി.
ജഗന്നാഥിന്റെ പുതിയ ചിത്രം ലോഫറിന്റെ നിര്‍മ്മാതാക്കളായ അഭിഷേക്, സുധീര്‍,സുബയ്യ എന്നിവരുടെ പേരിലാണ് ജഗന്നാഥ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ജഗനാഥിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും മഖ്സൂദ് അലി പറയുന്നു.
ലോഫറിന് വേണ്ടി മുടക്കിയ പണം തിരിച്ച് നല്കാന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം തിരികെ നല്കാന് വിസമ്മതിച്ചതിനാലാണ് സംവിധായകനെ മര്‍ദ്ദിച്ചതെന്നാണ് അറിയുന്നത്.
2015ല്‍ 14 കോടി രൂപ മുടക്കി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലോഫര്‍. വരുണ്‍ തേജ്, ദിഷ പടാണി, രേവതി, ബ്രഹ്മാനന്ദം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'