Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മലയാളസിനിമ ശ്രദ്ധിക്കുന്നത് മമ്മൂട്ടിഎന്ന നടനിലൂടെ
മോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ പുകഴ്ത്ത് ബോളിവുഡ് താരം ഫര്ഹാന് അക്തര്‍. മലയാള സിനിമ ശ്രദ്ധിക്കുന്നതു തന്നെ മമ്മൂട്ടി എന്ന നടനിലൂടെയാണെന്ന് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്ഹാന് അക്തര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന സിനിമാ മേഖല മലയാളമാണെന്ന് ഫര്ഹാന് പറഞ്ഞു. മലയാളത്തില്‍ ഒരുപാട് യുവ പ്രതിഭകളുണ്ട്. സംവിധാന മേഖലയായാലും അഭിനയ മേഖലയായാലും മലയാള സിനിമയുവാക്കളെകൊണ്ട് അനുഗ്രഹീതരമാണ്. വ്യത്യസ്തമായും തന്മയത്തത്തോടയും അവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു-ഫര്ഹാന് പറഞ്ഞു.
കേരളീയരെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫര്ഹാന് അക്തര്‍ പറഞ്ഞത്. കേരളത്തിന്റെ ഭംഗിയും ഭക്ഷണവും തനിക്ക് ഇഷ്മാണെന്നും ഫര്ഹാന് പറഞ്ഞു.
ഇപ്പോള്‍ ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ഫര്ഹാന്. ദില്‍ ചാഹ്ത്താഹേ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ബോളിവുഡ് സിനിമാ ലേകത്തേയ്ക്ക് പ്രവേശിച്ച ഫര്ഹാന് പിന്നീട് ഡോണ്‍, ഡോണ്‍ 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. റോക്ക് ഓണ്‍, സിന്ദഹി നഹീ ദോ ബാര്‍ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിലും വക്തിമുദ്രപതിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭാഗ് മില്‍ഖാ ഭാഗ് വമ്പിച്ച വിജമായിരുന്നു.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്