Don't Miss!
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ
പാട്ടുകള്‍ കേള്‍ക്കുക ഏത് അസുഖത്തിനും പറ്റിയ മരുന്നാണെന്നാണ് കണ്ടു പിടിത്തം. പോയവര്‍ഷം മലയാളികള്‍ കേട്ട അഞ്ച് പാട്ടുകള്‍ ഉള്‍പ്പെടുത്തി ഫില്‍മിബീറ്റ് നടത്തിയ പോളില്‍ ബാംഗ്ലൂര്‍ ഡെയ്സിലെ 'ഏതു കരി രാവിലും' എന്ന പാട്ട് ഒന്നാം സ്ഥാനത്തെത്തി. 56 ശതമാനം വോട്ടുകള്‍ക്കാണ് ഏത് കരിരാവിലും മുന്നിലെത്തിയത്. ഈ വര്‍ഷത്തെ ആ മികച്ച അഞ്ച് പാട്ടുകള്‍ കേള്‍ക്കൂ...
ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ
ഒന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍ ഡെയിസിലെ ഈ പാട്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ട് ഒരുക്കിയത്. റഫീക്ക് അഹമ്മദാണ് ഗാന രചയ്താവ്. ഹരി ചരണിന്റെ ശബ്ദത്തിലെ ആ പാട്ട് കേള്‍ക്കൂ.
ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ
ഗോപി സുന്ദര്‍ തന്നെയാണ് 1983 ലെ ആ പാട്ടും ഒരുക്കിയത്. 26 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. വാണി ജയറാം പി ജയചന്ദ്രനും ചേര്‍ന്ന് ആലപിച്ച പാട്ട് നമ്മളെ പഴയ ഒരു കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു.
ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ
ബാംഗ്ലൂര്‍ ഡെയ്സിലെ തന്നെ തുമ്പി പെണ്ണേ എന്ന് തുടങ്ങുന്ന പാട്ടാണ് മൂന്നാം സ്ഥാനത്ത്. സിദ്ദാര്‍ത്ഥ് മേനോന് പാടിയ പാട്ടിന് വരികളൊരുക്കിയത് സന്തോഷ് വര്‍മ്മയാണ്.
ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ
ബാല്യകാല സഖി എന്ന ചിത്രത്തിന് വേണ്ടി ബിജിപാലൊരുക്കിയ താമരപ്പൂങ്കാവനത്തിലാണ് നാലാം സ്ഥാനത്ത്.
ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് വേണ്ടി നേഹ എസ് നായര്‍ ഒരുക്കിയ രാവേ എന്ന പാട്ട് അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചു.
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ