Don't Miss!
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍;മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കൊണ്ട് കേക്കുണ്ടാക്കി പൃഥ്വി
ഇന്ന് സെപ്റ്റംബര്‍ 8, പൃഥ്വിയുടെ മകള്‍ അലംകൃത മേനോന്റെ ആദ്യത്തെ ജന്മദിനമാണ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരെ ഓര്‍മിപ്പിച്ചത്. മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്ക്കൊണ്ടുണ്ടാക്കിയ കേക്കിനൊപ്പം ഒരു അച്ഛനെന്ന നിലയിലെ തന്റെ സന്തോഷം പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തുടര്‍ന്ന് വായിക്കാം ആ വിശേഷത്തിലൂടെ...
|
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍
മകള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്ക്കൊണ്ടുണ്ടാക്കിയ കേക്കിനൊപ്പം പൃഥ്വി അച്ഛനെന്ന നിലയിലെ സന്തോഷം പങ്കുവയ്ക്കുന്നു.
|
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍
ട്വിറ്ററിലും പൃഥ്വി ഓര്‍മപ്പെടുത്തി. ഒരു വര്‍ഷം കടന്നു പോയത് അറിയുന്നേയില്ലെന്നാണ് ട്വീറ്റ്
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍
2014 സെപ്റ്റംബര്‍ 8 നാണ് പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃത ജനിക്കുന്നത്. ചതയമാണ് ജന്മനക്ഷത്രം
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍
സുപ്രിയയാണ് അലംകൃത എന്ന പേര് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണ് അര്‍ത്ഥം. സെന്‍സ് എന്നൊരു അര്‍ത്ഥവുമുണ്ട്.
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍
മകളാകണം ജനിക്കുന്നത് എന്ന് പൃഥ്വിയുടെ ആഗ്രഹമായിരുന്നത്രെ. അതുപോലെ സംഭവിച്ചു. ഇപ്പോള്‍ പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം അലംകൃതയെ കേന്ദ്രീകരിച്ചാണ്
അലംകൃതയ്ക്ക് ഒന്നാം പിറന്നാള്‍
ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്രി പറയുന്നു.