Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഹലോ.. അജ് നബിയില്‍ നായകനായി ഗോവിന്ദ് പത്മസൂര്യ
നായകനായും അവതാരകാനായും തിളങ്ങുന്ന യുവതാരം ഗോവിന്ദ് പത്മസൂര്യ ബഹുഭാഷ ചിത്രങ്ങളില്‍. ദ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകന് വിനില്‍ വാസു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യ നായകനാവുന്നത്. മുംബൈ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തിന് ഹലോ അജ്നബി എന്നാണ് പേരിട്ടിരിയ്ക്കുന്നത്.
വേറിട്ട പ്രമേയമാണ് ചിത്രം പറയുന്നത്. നാല് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും കഥയാണ് സിനിമ പറയുന്നത്. ഓരോരുത്തര്‍ക്കും പറയാന്‍ അവരവരുടേതായ ഒരു പ്രണയകഥയുണ്ട്. രാഹുല്‍ രവീന്ദ്രന്, റീത്ത് മസുംദേര്, നാസര്‍ മഹേഷ് മഞ്രേക്കര്‍, അനൂജ് സക്സേന, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2015 ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കുന്നത്.
2008ല്‍ എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ ഗോവിന്ദ് നായകനായി അരങ്ങേറി. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ ഈ ചിത്രം നേടുകയുണ്ടായി. കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ ഗോവിന്ദിന് ബ്രേക്ക് നല്‍കിയത് ഐജി എന്ന ചിത്രമായിരുന്നു.
ഡാഡി കൂള്‍, കൊളെജ് ഡേയ്സ്, നത്തോലി ഒരു ചെറിയ മീനല്ല, വര്‍ഷം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ അവതാരാകനെന്ന നിലയില്‍ ഗോവിന്ദ് കഴിവ് തെളിയിച്ചു.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്