Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഒരു പ്രമുഖ സംവിധായകനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു
മമ്മൂട്ടിയ്ക്ക് വേണ്ടി മാത്രം ഒരു സിനമ എടുക്കാന്‍ ഇന്ന് മലയാള സിനിമയ്ക്കകത്ത് സംവിധായകരുണ്ട്. പക്ഷെ മമ്മൂട്ടി ഒരു പ്രമുഖ സംവിധായകനോട് ഇപ്പോഴും ചാന്‍സ് ചോദിച്ചുകൊണ്ടിരിക്കുകയാണ്. മറ്റാരുടേതുമല്ല, സാക്ഷാല്‍ അടൂര്‍ ഗോബാലകൃഷ്ണന്റെ ചിത്രത്തില്‍. അടൂരിനെ സാക്ഷി നിര്‍ത്തി തന്നെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
കൊച്ചി ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ ഗോബാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. അടൂരിന്റെ സിനിമകളില്‍ അഭിനയിച്ച് തനിക്ക് കൊതി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തോട് താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു
ഏത് നവതരംഗത്തെയും ഏതു കാലത്തും വെല്ലുവിളിയ്ക്കുന്നതാണ് അടൂര്‍ ചിത്രങ്ങള്‍. ഒരു നവ സിനിമാക്കാരനായാണ് അദ്ദേഹം കടന്നുവന്നത്. ലോകത്ത് എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഒരു ചിത്രമെങ്കിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ഏത് സംവിധായകനുണ്ട് ഈ ഭാഗ്യമെന്ന് മമ്മൂട്ടി ചോദിക്കുന്നു.
അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു
അടൂരിന്റെ സിനിമകളില്‍ അഭിനയിച്ച് തനിക്ക് കൊതി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തോട് താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു
സിനിമയില്‍ അഭിനയിക്കുന്ന വെറുമൊരു അഭിനേതാവ് മാത്രമല്ല മമ്മൂട്ടിയെന്ന് അടൂര്‍ ഗോബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു
സിനിമയെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. ലോകോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഫിലിം സൊസൈറ്റി പ്രദര്‍ശനത്തിന് വേണ്ടി പോസ്റ്ററൊട്ടിച്ചു നടന്ന ഭൂതകാലമുണ്ടായിരുന്നു മമ്മൂട്ടിയ്ക്ക്. അന്നും ഇന്നും മമ്മൂട്ടി ഒരു ചലച്ചിത്രവിദ്യാര്ത്ഥിയുടെ മനസ്സ് സൂക്ഷിയ്ക്കുന്നു- അടൂര്‍ പറഞ്ഞു.
അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു
അനന്തരം, മതിലുകള്‍, വിധേയന് എന്നീ മൂന്ന് ചിത്രങ്ങള്‍ മമ്മൂട്ടിയെ മുഖ്യ കഥാപാത്രമാക്കി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്തിട്ടുണ്ട്.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ